മൂന്നു വര്‍ഷത്തിനിടെ പശുവിന്റെ പേരില്‍ ഹിന്ദുത്വര്‍ കൊന്നത് 44 പേരെ
BY JSR22 Feb 2019 9:35 AM GMT
X
JSR22 Feb 2019 9:35 AM GMT
ന്യൂഡല്‍ഹി: 2015 മേയ് മുതല്‍ ഡിസംബര്‍ 2018 വരെയുള്ള കാലത്ത് പശുവിന്റെ പേരില്‍ രാജ്യത്താകമാനം ഗോരക്ഷാ പ്രവര്‍ത്തകര്‍ കൊന്നത് 44 പേരെ. ഇവരില്‍ 36 പേര് മുസ്ലിംകളാണ്. ഹ്യൂമന്‍ റൈറ്റ്സ് വാച്ചാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ കൊന്നവരുടെ കണക്കുകള്‍ പുറത്തു വിട്ടത്. ഇക്കാലയളവില്‍ ഹിന്ദുത്വര്‍ രാജ്യത്താകമാനം പശുവിന്റെ പേരില്‍ നൂറിലധികം ആക്രമണങ്ങളാണ് നടത്തിയത്. ഇവയില്‍ 280 പേര്‍ക്ക് പരിക്കേറ്റതായും 104 പേജുള്ള റിപോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബിജെപിയുടെ സഹായത്താലാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ ഇത്രമാത്രം ആക്രമങ്ങള്‍ നടപ്പിലാക്കിയതെന്നും റിപോര്‍ട്ടു വ്യക്തമാക്കുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT