- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പടിഞ്ഞാറത്തറ സംഭവം: വെടിവയ്പ്പിന്റെ ശബ്ദമല്ല, കേട്ടത് വലിയ മുഴക്കം: പ്രദേശവാസി
എന്തോ തകർന്നു വീഴുമ്പോഴുള്ള പോലത്തെ ശബ്ദമാണ്. വെടിയുടെ ശബ്ദമല്ല കേട്ടത്. നിരന്തര വെടിയൊച്ച കേട്ടിട്ടില്ല.

കോഴിക്കോട്: പടിഞ്ഞാറത്തറ വാളാരംകുന്നിൽ മാവോവാദി കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്ന റിപോർട്ടുകൾ എല്ലാം വൈരുധ്യം നിറഞ്ഞത്. വെടിവയ്പ്പിന്റെ ശബ്ദമല്ല കേട്ടതെന്നും വലിയ മുഴക്കമാണ് കേട്ടതെന്നും പ്രദേശവാസിയായ മത്തായി പറയുന്നു. ഇത് പോലിസ് ഭാഷ്യങ്ങൾക്ക് വിരുദ്ധമാണ്.
പശുവിന് വേണ്ടി രാവിലെ തന്നെ പുല്ല് വെട്ടാൻ പോയിരുന്നു. മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ കുറേ മുകളിൽ മലയുടെ മുകളിൽ നിന്ന് വലിയ ഒരു ശബ്ദം കേട്ടു. എന്താണെന്ന് മനസിലായില്ല. പിന്നീട് വീട്ടിൽ വന്നപ്പോഴാണ് അറിയുന്നത് മാവാവാദികൾ വന്നിട്ടുണ്ടെന്നും തണ്ടർബോൾട്ടുമായി ഏറ്റുമുട്ടലുണ്ടായി ഒരാൾ കൊല്ലപ്പെട്ടെന്നുമെന്ന് മത്തായി പറയുന്നു.
പതിവില്ലാത്ത ശബ്ദമാണ് കേട്ടത്. എന്തോ തകർന്നു വീഴുമ്പോഴുള്ള പോലത്തെ ശബ്ദമാണ്. വെടിയുടെ ശബ്ദമല്ല കേട്ടത്. നിരന്തര വെടിയൊച്ച കേട്ടിട്ടില്ല. മാവോവാദികൾ ഈ പരിസരത്തൊക്കെ വരാറുണ്ട്. അവർ വന്ന് ഭക്ഷണ സാധനങ്ങൾ മേടിച്ചു പോകാറുണ്ട്. പിന്നെ തണ്ടർബോൾട്ട് സ്ഥിരമായി വന്നു പോകാറുണ്ട്. വന്നാൽ വാളാരംകുന്നിലേക്ക് പോയിട്ടാണ് തിരിച്ചിറങ്ങാറാണ് പതിവെന്നും മത്തായി കൂട്ടിച്ചേർത്തു.
RELATED STORIES
ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: കേരളവുമായി ബന്ധമുണ്ടാവുമെന്ന് അഭിഭാഷകന്; ...
17 July 2025 4:01 PM GMT''പാരമ്പര്യ സ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കാത്തത് വിവേചനം''...
17 July 2025 3:31 PM GMTസ്വത്തിന്റെ സ്വാഭാവിക അവകാശികളെ കാരണമില്ലാതെ ഒഴിവാക്കുന്നത്...
17 July 2025 3:13 PM GMTഗസയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ സയണിസ്റ്റ് വ്യോമാക്രമണം; രണ്ടു...
17 July 2025 2:43 PM GMTഅധ്യാപകന് അനുയോജ്യമല്ലാത്ത മോശം പെരുമാറ്റം തെളിയിക്കപ്പെട്ടാല്‍,...
17 July 2025 2:10 PM GMT''നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍...
17 July 2025 1:45 PM GMT