ഇശ്രത്ത് ജഹാന് കേസ്: വന്‍സാരയെയും ആമിനെയും പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നു സിബിഐ
2004 ജൂണ്‍ 15നാണ് 19കാരിയായ ഇശ്രത്ത് ജഹാന്, ജാവേദ് ശൈഖ്, അംജദലി അക്ബറലി റാണ തുടങ്ങിയവരെ വ്യാജ ഏറ്റുമുട്ടലിലൂടെ പോലിസ് കൊലപ്പെടുത്തിയത്
BY JSR29 Jan 2019 8:30 AM GMT
X
JSR29 Jan 2019 8:30 AM GMT
ന്യൂഡല്‍ഹി: ഇശ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളായ മുന്‍ ഡിഐജി വന്‍സാരയെയും മുന്‍ എസ്പി ആമിനെയും പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നു സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഇവരെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കാന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. 2004 ജൂണ്‍ 15നാണ് 19കാരിയായ ഇശ്രത്ത് ജഹാന്, ജാവേദ് ശൈഖ്, അംജദലി അക്ബറലി റാണ തുടങ്ങിയവരെ വ്യാജ ഏറ്റുമുട്ടലിലൂടെ പോലിസ് കൊലപ്പെടുത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊല്ലാനെത്തിയവരാണെന്നു ആരോപിച്ചായിരുന്നു കൊലപാതകങ്ങള്‍.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT