മാനസികപീഡനം: കര്‍ണാടകയില്‍ ഐപിഎസ് ഓഫിസര്‍ രാജിവച്ചു
BY BRJ11 May 2022 12:21 PM GMT
X
BRJ11 May 2022 12:21 PM GMT
ബെംഗളൂരു: മാനസികപീഡനം താങ്ങാനാവുന്നില്ലെന്ന് കാരണം പറഞ്ഞ് കര്‍ണാടകയിലെ ഐപിഎസ് ഓഫിസര്‍ പി രവീന്ദ്രനാഥ് ചൊവ്വാഴ്ച രാജി സമര്‍പ്പിച്ചു.
വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് കേസെടുത്തതിനെത്തുടര്‍ന്ന് പ്രതികാരനടപടിയായി സ്ഥലംമാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.
ഇത്തരം രാജിവയ്ക്കലുകള്‍ ആരു ഭരിക്കുമ്പോഴുമുണ്ടാകും. ബിജെപി സര്‍ക്കാരിന്റെ കാലത്ത് മാത്രമല്ല. സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നാണ് പറയുന്നത്. അതിന് രാജി പ്രതിവിധിയില്ല-കര്‍ണാടക മന്ത്രി ശിവരാം ഹെബ്ബാര്‍ പറഞ്ഞു. എന്തുകൊണ്ടാണ് രാജിയെന്ന് വ്യക്തതയില്ല.
Next Story
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTകോഴിക്കോട് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
17 May 2024 5:15 AM GMTയെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMT