- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രോസിക്യൂഷൻ അനുമതി ചോദ്യംചെയ്ത് സിദ്ദീഖ് കാപ്പന്റെ ഭാര്യ അലഹബാദ് ഹൈക്കോടതിയിൽ
2022 ഫെബ്രുവരി 22 ചൊവ്വാഴ്ച കൂടുതൽ വാദം കേൾക്കുന്നതിനായി ഹരജി പരിഗണിക്കുന്നത് മാറ്റി.
BY ABH18 Feb 2022 6:24 PM GMT

X
ABH18 Feb 2022 6:24 PM GMT
ലഖ്നോ: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) നടപടിയെടുക്കുന്നതിനുള്ള വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പൻ തന്റെ ഭാര്യ മുഖാന്തിരം അലഹബാദ് ഹൈക്കോടതിയിലെ ലഖ്നോ ബെഞ്ചിനെ സമീപിച്ചു. നിയമവിരുദ്ധമായ വിചാരണയ്ക്ക് നൽകിയ പ്രോസിക്യൂഷൻ അനുമതി റദ്ദാക്കണമെന്ന് ഹരജിയിൽ പറയുന്നു. ഹരജി കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു.
ഹരജി സ്വീകരിക്കുന്നതിനിടയിൽ, ജസ്റ്റിസ് കരുണേഷ് സിങ് പവാർ, വിഷയത്തിൽ സർക്കാരിന്റെ നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനോട് നിർദേശിച്ചു. 2022 ഫെബ്രുവരി 22 ചൊവ്വാഴ്ച കൂടുതൽ വാദം കേൾക്കുന്നതിനായി ഹരജി പരിഗണിക്കുന്നത് മാറ്റി.
യഥാർത്ഥ എഫ്‌ഐആർ മഥുരയിൽ ഫയൽ ചെയ്തതിനാൽ കേസ് കേൾക്കാൻ ലഖ്‌നോ ബെഞ്ചിന് അധികാരമില്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദം നേരത്തെ ജസ്റ്റിസ് പവാർ തള്ളിക്കളഞ്ഞിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















