ബീഫ് കൊണ്ട് പോയെന്ന് ആരോപിച്ച് 12 വയസ്സുകാരന് ഹിന്ദുത്വരുടെ ക്രൂരമര്‍ദനം
BY APH14 July 2022 7:10 AM GMT
X
APH14 July 2022 7:10 AM GMT
കുടക്: ബീഫ് കടത്തിയെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘം 12 വയസ്സുകാരനെ ബസില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചതായി പരാതി. ജൂലൈ 11ന് കര്‍ണാടകയിലെ കുടക് മദാപുരയ്ക്ക് സമീപമാണ് സംഭവം.
#Kodagu: A 12 year old boy was allegedly assaulted by Sanghparivar members near Madapura for carrying 2kg Mutton meat thinking it as Beef on 11th July. He was on his way to Grandmother's house by bus, The bus was stopped forcefully near Madapura by Hindutva groups. pic.twitter.com/09VqhSi63J
— Mohammed Irshad (@Shaad_Bajpe) July 13, 2022
അമ്മൂമ്മയുടെ വീട്ടിലേക്ക് രണ്ട് കിലോ ആട്ടിറച്ചിയുമായി പോകുന്നതിനിടെ ഹിന്ദുത്വ സംഘം ബസ് തടഞ്ഞ് നിര്‍ത്തി കുട്ടിയെ വലിച്ചിറക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.
Next Story
RELATED STORIES
കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMT