ഗുജറാത്ത് കലാപക്കേസ്: മോദിക്ക് ശുദ്ധിപത്രം നല്‍കിയതിനെതിരേ സമര്‍പിച്ച ഹരജി സുപ്രിംകോടതി നാലാഴ്ചക്കു ശേഷം പരിഗണിക്കും
കലാപത്തില്‍ സംഘപരിവാരം കൊലപ്പെടുത്തിയ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുക.
BY JSR15 Jan 2019 8:50 AM GMT
X
JSR15 Jan 2019 8:50 AM GMT
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരന്ദ്ര മോദിക്കു ശുദ്ധിപത്രം നല്‍കിയതിനെതിരേ സമര്‍പിച്ച ഹരജി നാലാഴ്ചക്കു ശേഷം സുപ്രിംകോടതി പരിഗണിക്കും. കലാപത്തില്‍ സംഘപരിവാരം കൊലപ്പെടുത്തിയ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുക. കേസില്‍ മോദി കുറ്റക്കാരനല്ലെന്നു ഗുജറാത്ത ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരേയാണ് സാകിയ സുപ്രിംകോടതിയെ സമീപിച്ചത്. സംഘപരിവാരം ആസൂത്രണം ചെയ്തു നടപ്പാക്കിയ കലാപത്തില്‍ എംപി ഇഹ്സാന്‍ ജഫ്രി അടക്കം 69 പേര് കൊല്ലപ്പെട്ടിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT