- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് എസ്ഡിപിഐ
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അശാന്തി വിതക്കാനാണ് സംഘ് പരിവാര്‍ ശ്രമം

ഇരിട്ടി: എസ്ഡിപിഐ നരയന്‍പാറ ബ്രാഞ്ച് സെക്രട്ടറി ഫിറോസിനെ ബോംബെറിഞ്ഞ സംഭവത്തിലൂടെ ആര്‍എസ്എസ് തീക്കൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് റയീസ് നാലകത്ത് പ്രസ്താവനയില്‍ പറഞ്ഞു. തലനാരിഴക്കാണ് ഫിറോസ് ബോംബേറില്‍ നിന്ന് രക്ഷപ്പെട്ടത്. ആര്‍എസ്എസ്ന്റെ സ്ഥിരം ക്രിമിനലുകളും കാപ്പ കേസില്‍ ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ട നിധിന്, അശ്വന്ത്, മനീഷ് എന്നിവരാണ് ആക്രമണത്തിന് പിന്നില്‍. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അശാന്തി വിതക്കാനാണ് സംഘ് പരിവാര്‍ ശ്രമം. മൂന്നാം തവണയാണ് പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്. പോലിസ് ശക്തമായ നടപടി സ്വീകരിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താന്‍ തയ്യാറാവണം. കൃത്യമായ പോലിസ് ഇടപെടല്‍ ഇല്ലാത്തതാണ് നിരന്തരം ആര്‍എസ്എസ് ആക്രമണം നടത്താന്‍ പ്രചോദനമാവുന്നത്. ആക്രമണം കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനത്തിന് തടയിടാമെന്നത് ആര്‍എസ്എസിന്റെ വ്യാമോഹമാണ്. ആക്രമണം തുടര്‍ന്നാല്‍ ആര്‍എസ്എസിനെ നിലക്ക് നിര്‍ത്താന്‍ ജനകീയ പ്രതിരോധത്തിന് പാര്‍ട്ടി നിര്‍ബന്ധിതമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
RELATED STORIES
ജനാബ് പി കെ ജമാല്‍ സാഹിബ് നിര്യാതനായി
17 May 2025 5:55 PM GMTകോഴിക്കോട് കായക്കൊടിയില്‍ ഭൂചലനമുണ്ടായതായി നാട്ടുകാര്‍
17 May 2025 5:43 PM GMTസ്ത്രീ ശാക്തീകരണത്തിൻ്റെ കേരള മോഡൽ; കുടുംബശ്രീക്ക് 27 വയസ്സ്
17 May 2025 7:15 AM GMTകോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്...
13 May 2025 2:49 PM GMTവടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് നാലു മരണം
11 May 2025 11:43 AM GMTമെഡിക്കല്‍ കോളജില്‍ സുരക്ഷ ഉറപ്പാക്കണം: എസ്ഡിപിഐ
5 May 2025 2:09 PM GMT