താലിബാനെ അഫ്ഗാന് പ്രതിനിധിയാക്കണമെന്ന് പാകിസ്താന്; തര്‍ക്കം മുറുകിയതോടെ സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി
BY BRJ21 Sep 2021 7:27 PM GMT
X
BRJ21 Sep 2021 7:27 PM GMT
ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സാര്‍ക്ക് വിദേശകാര്യമന്ത്രിമാരുടെ കൂടിയാലോചനായോഗം റദ്ദാക്കി. താലിബാനെ അഫ്ഗാന് സര്‍ക്കാര്‍ പ്രതിനിധിയായി കണക്കാക്കണമെന്ന പാകിസ്താന്റെ നിര്‍ദേശത്തിലാണ് യോഗം ഉടക്കിപ്പിരിഞ്ഞത്. ഇന്ത്യ അടക്കമുള്ള ഏതാനും രാജ്യങ്ങള്‍ പാക് നിര്‍ദേശം തള്ളി.
യുഎന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചാണ് സാധാരണ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുക പതിവ്.
താലിബാനെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. യുഎന്നും അംഗീകരിച്ചിട്ടില്ല.
അമീര്‍ ഖാന് മുത്താഖിയാണ് താലിബാന് സര്‍ക്കാരിലെ വിദേശകാര്യമന്ത്രി. അദ്ദേഹം യുഎന്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല.
അഫ്ഗാനെ അംഗീകരിക്കും മുമ്പ് അതേക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് ഷാങ്ഹായ് കോര്പറേഷന് ഓര്‍ഗനൈസേഷനില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Next Story
RELATED STORIES
മധുരയിൽ തീവണ്ടിയിൽ മലയാളി വനിതാ ഗാർഡിന് നേരേ ആക്രമണം; മൊബൈലും പണവും...
1 May 2024 7:39 AM GMTആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍
1 May 2024 7:37 AM GMTനഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാൾ...
1 May 2024 7:35 AM GMTലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക...
1 May 2024 5:50 AM GMTപിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ: സിപിഎമ്മിനോട്...
1 May 2024 5:30 AM GMTനിര്‍ണായക തെളിവ് ശേഖരിക്കണം; കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന്...
1 May 2024 5:27 AM GMT