അസം: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല
2017 സപ്തംബറില്‍ അസം നിയമസഭ അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസാക്കിരുന്നു. ഇതിന് മുന്നോടിയാണ് രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്ന മാനദണ്ഡം സംസ്ഥന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
BY RSN22 Oct 2019 9:27 AM GMT
X
RSN22 Oct 2019 9:27 AM GMT
അസം: അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ നയം 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായവര്‍ ഈ മാനദണ്ഡം പാലിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
2017 സപ്തംബറില്‍ അസം നിയമസഭ അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസാക്കിരുന്നു. ഇതിന് മുന്നോടിയാണ് രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്ന മാനദണ്ഡം സംസ്ഥന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനു പുറമേ സംസ്ഥനത്ത് ബസ് ചാര്‍ജ് നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT