എംബാപ്പെയ്ക്ക് ഖത്തറിന്റെയും ഫ്രാന്‍സിന്റെയും സമ്മര്‍ദ്ധമുണ്ടായിരുന്നു: പെരസ്
രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ധം എംബാപ്പെയ്ക്ക് ഉണ്ടായിരുന്നു.
BY FAR16 Jun 2022 7:57 AM GMT
X
FAR16 Jun 2022 7:57 AM GMT
മാഡ്രിഡ്: ലോക ഫുട്ബോള്‍ ഈ സീസണില്‍ കാത്തിരുന്ന ട്രാന്‍സ്ഫറായിരുന്നു പിഎസ്ജി താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് വരുന്നത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് എംബാപ്പെ പിഎസ്ജിയില്‍ റെക്കോഡ് ഫീയില്‍ തുടരുകയായിരുന്നു. എംബാപ്പെ റയലിനെ ഒഴിവാക്കിയതിന് പിന്നില്‍ രാജ്യത്തിന്റെയും പിഎസ്ജി ഉടമകളായ ഖത്തര്‍ നേതൃത്വത്തിന്റെ ഇടപെടലാണെന്ന് റയല്‍ പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ്. ഇതില്‍ ആദ്യമായാണ് പെരസ് പ്രതികരിച്ചത്. രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ധം എംബാപ്പെയ്ക്ക് ഉണ്ടായിരുന്നു. താരം മോഹിച്ചത് റയലിലേക്കുള്ള വരവായിരുന്നു. താരത്തിന്റെ മാതാവും ഇത് വ്യക്തമാക്കിയിരുന്നു. എംബാപ്പെയെ നിലനിര്‍ത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് വരെ ഇടപ്പെട്ടിട്ടുണ്ട്. റയലിന് വലുത് ക്ലബ്ബാണ്. എന്നാല്‍ പിഎസ്ജിക്ക് എംബാപ്പെയാണ് വലുതെന്നും പെരസ് വ്യക്തമാക്കി.
Next Story
RELATED STORIES
മലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMTഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെഎസ്ആർടിസി ഡ്രൈവർ യദു ഹരജി നൽകി
4 May 2024 10:34 AM GMT