നൈജീരിയയില്‍ 20000ത്തിലേറെ പെണ്‍കുട്ടികളെ കാണാതായെന്നു റിപോര്‍ട്ട്
20000 മുതല്‍ 45000 വരെയുള്ള നൈജീരിയന്‍ യുവതികളെയാണ് മാലിയില്‍ നിന്നു കാണാതായത്
BY RSN24 Jan 2019 10:04 AM GMT

X
RSN24 Jan 2019 10:04 AM GMT
അബൂജ: മാലിയില്‍ നിന്നു 20000ത്തിലേറെ പെണ്‍കുട്ടികളെ കാണാതായെന്നു റിപോര്‍ട്ട്. ഇവരെ പെണ്‍വാണിഭത്തിനാണ് കൊണ്ടുപോവുന്നതെന്ന് നൈജീരിയിലെ മനുഷ്യക്കടത്തിനെതിരായ ഏജന്‍സി പആരോപിച്ചു. 20000 മുതല്‍ 45000 വരെയുള്ള നൈജീരിയന്‍ യുവതികളെയാണ് മാലിയില്‍ നിന്നു കാണാതായത്. ഹോട്ടല്‍ പോലെയുള്ള സ്ഥാപനത്തിലെ നല്ലൊരു ജോലി നല്‍കാമെന്ന വാഗ്ദാനങ്ങളെ വിശ്വസിച്ചു ചേക്കേറിയവരാണ് ഇവരെന്നു അധികൃതര്‍ പറയുന്നു. കൂടാതെ സ്കൂളില്‍ പോവുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നുണ്ട്. 2014ല്‍ നൈജീരിയയിലെ ചിബുക്ക് നഗരത്തില്‍ നിന്നു 276 സ്കൂള്‍ വിദ്യാര്‍ഥികളെയാണ് ബോക്കോ ഹറാം സായുധര്‍ റിപോര്‍ട്ടില്‍ പറയുന്നു. ആള്‍ത്താമസമില്ലാത്ത വനങ്ങളിലേക്കാണ് ഇവരെ തട്ടിക്കൊണ്ടുപോവുന്നത്്.
Next Story
RELATED STORIES
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രിയുടെ വസതിയില്‍ ഇ ഡി ...
26 May 2022 4:33 AM GMTആധാരങ്ങള്‍ ഡിജിറ്റലാക്കി രജിസ്ട്രേഷന് വകുപ്പിനെ ആധുനികവത്കരിക്കുന്നു
26 May 2022 4:15 AM GMTവിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും;പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം...
26 May 2022 4:09 AM GMTപ്ലസ്ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
26 May 2022 3:51 AM GMT'പൂഞ്ഞാര്‍ പുലി' ഒടുവില്‍ എലിയായി അഴിക്കുള്ളില്‍
26 May 2022 3:47 AM GMTപുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു;...
26 May 2022 3:07 AM GMT