നൈജീരിയയില്‍ 20000ത്തിലേറെ പെണ്‍കുട്ടികളെ കാണാതായെന്നു റിപോര്‍ട്ട്
20000 മുതല്‍ 45000 വരെയുള്ള നൈജീരിയന്‍ യുവതികളെയാണ് മാലിയില്‍ നിന്നു കാണാതായത്
BY RSN24 Jan 2019 10:04 AM GMT
X
RSN24 Jan 2019 10:04 AM GMT
അബൂജ: മാലിയില്‍ നിന്നു 20000ത്തിലേറെ പെണ്‍കുട്ടികളെ കാണാതായെന്നു റിപോര്‍ട്ട്. ഇവരെ പെണ്‍വാണിഭത്തിനാണ് കൊണ്ടുപോവുന്നതെന്ന് നൈജീരിയിലെ മനുഷ്യക്കടത്തിനെതിരായ ഏജന്‍സി പആരോപിച്ചു. 20000 മുതല്‍ 45000 വരെയുള്ള നൈജീരിയന്‍ യുവതികളെയാണ് മാലിയില്‍ നിന്നു കാണാതായത്. ഹോട്ടല്‍ പോലെയുള്ള സ്ഥാപനത്തിലെ നല്ലൊരു ജോലി നല്‍കാമെന്ന വാഗ്ദാനങ്ങളെ വിശ്വസിച്ചു ചേക്കേറിയവരാണ് ഇവരെന്നു അധികൃതര്‍ പറയുന്നു. കൂടാതെ സ്കൂളില്‍ പോവുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നുണ്ട്. 2014ല്‍ നൈജീരിയയിലെ ചിബുക്ക് നഗരത്തില്‍ നിന്നു 276 സ്കൂള്‍ വിദ്യാര്‍ഥികളെയാണ് ബോക്കോ ഹറാം സായുധര്‍ റിപോര്‍ട്ടില്‍ പറയുന്നു. ആള്‍ത്താമസമില്ലാത്ത വനങ്ങളിലേക്കാണ് ഇവരെ തട്ടിക്കൊണ്ടുപോവുന്നത്്.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT