ഒന്നിച്ച് ജീവിക്കാനനുവദിച്ചില്ല; തെലങ്കാനയില്‍ കമിതാക്കള്‍ ജീവനൊടുക്കി
BY SHN18 Jun 2019 3:20 PM GMT
X
SHN18 Jun 2019 3:20 PM GMT
ജോഗുലാംബ ഗഡ്വാള്: വിത്യസ്ത ജാതിയില്പ്പെട്ടതിന്റെ പേരില്‍ ഒന്നിച്ചു ജീവിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. വുണ്ടവെല്ലി മണ്ടല്‍ നിവാസികളായ ലോകേഷ് കസ്തൂരി എന്നിവരാണ് മനോപാട് മണ്ടലില്‍ ട്രെയിനിന് മുന്നില്‍ ചാടിയത്.
തിങ്കളാഴ്ച്ചയാണ് ഇരുവരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ. ബോയ വിഭാഗത്തില്‍പ്പെട്ട ആളാണ് ലോകേഷ്. എന്നാല്‍ പെണ്‍കുട്ടിയായ കസ്തൂരി ദലിത് വിഭാഗത്തില്‍പെട്ടതും. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇവരുടെ മാതാപിതാക്കള്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്തു. ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMTതൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ...
28 March 2024 5:25 AM GMT