- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബീഹാര്‍: നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭയില്‍ 10 മന്ത്രിമാര്‍

പട്ന: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ജെഡിയു മേധാവിയുമായ നിതീഷ് കുമാര്‍ ബീറാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ബീഹാറിലെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം. ഇതിനു മുമ്പ് തുടര്‍ച്ചയായി മൂന്നു തവണ അദ്ദേഹം മുഖ്യമന്ത്രിയായിട്ടുണ്ട്. അതും കൂട്ടി നാലാം തവണയാണ് ഈ സ്ഥാനത്തെത്തുന്നത്. നിതീഷ്കുമാറിനു പുറമെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ കൂടി സ്ഥാനമേല്‍ക്കുന്നുണ്ട്. രണ്ട് പേരും ബിജെപിയില്‍ നിന്നാണ്, തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും.
ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എം) മേധാവി സന്തോഷ് കുമാര്‍ സുമന്, വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടി (വിഐപി) യുടെ മുകേഷ് സാഹ്നി, ജെഡിയുവിന്റെ വിജയ് കുമാര്‍ ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി, മേവ ലൗല് ചൗധരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
വിജയ് കുമാര്‍ ചൗധരി കൂടി മന്ത്രിയാവുന്നതോടെ സ്പീക്കര്‍ സ്ഥാനം ബിജെപിക്കാണെന്ന് ഏകദേശം ഉറപ്പായി. ചൗധരിയായിരുന്നു കഴിഞ്ഞ നിയമസഭയിലെ സ്പീക്കര്‍.
ജനവിധിയെ അട്ടിമറിച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ മന്ത്രിസഭ രൂപീകരിച്ചതെന്ന് ആരോപിച്ച് ആര്‍ജെഡി സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
അമിത് ഷായും മറ്റ് ബിജെപി നേതാക്കളും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു.
RELATED STORIES
വീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്
18 Jun 2025 5:49 AM GMTഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ...
18 Jun 2025 5:24 AM GMTഅധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
17 Jun 2025 7:45 AM GMTനിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ...
14 Jun 2025 6:25 AM GMTനിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു
12 Jun 2025 5:56 AM GMTഅഡ്വക്കേറ്റ് വി എംകെ അഹമ്മദ് നിര്യാതനായി
10 Jun 2025 5:11 PM GMT