ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ
BY ajay G.A.G10 Sep 2018 2:39 PM GMT
X
ajay G.A.G10 Sep 2018 2:39 PM GMT
ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. അനിക് ശഫീഖ് സഈദ്, മുഹമ്മദ് അക്ബര്‍ ഇസ്മാഈല്‍ ചൗധരി എന്നിവരെയാണ് ഹൈദരാബാദ് സെകന്‍ഡ് അഡീനല്‍ മെട്രോപൊളിറ്റീന്‍ സെഷന്‍സ് കോടതി വധശിക്ഷക്കുവിധിച്ചത്. മൂന്നാമത്തെ പ്രതിയായ താരിക് അന്‍ജുമിനെ കോടതി ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ഹൈദരാബാദ് ചെര്‍ളാപള്ളി ജയില്‍ വളപ്പില്‍ സജ്ജീകരിച്ച പ്രത്യേക കോടതിയിലായിരുന്നു വിചാരണ. 2007 ആഗസ്ത് 25ന് ഹൈദരാബാദ് ലുംബിനി പാര്‍ക്ക് ഗോകുല്‍ ചാട് എന്നിവിടങ്ങളില്‍ നടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് ശിക്ഷ.
കേസിലെ പ്രതികളായ ഫാറഊഖ് ഷറഫുദ്ദീന് തര്‍കാഷ്, മുഹമ്മദ് സാദിഖ് ഇസ്റാര് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പ്രതികളായ റിയാസ് ഭട്കല്, സഹോദരന് ഇഖ്ബാല്‍ ഭട്കല് എന്നിവര്‍ ഒളിവിലാണ്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT