ഭൂചലനം: ലോംബോക്കില്‍ കുടുങ്ങിയതു നൂറുകണക്കിനു പേര്
BY kasim kzm31 July 2018 5:05 AM GMT
kasim kzm31 July 2018 5:05 AM GMT
ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ വിനോദസഞ്ചാര ദ്വീപായ ലോംബോക്കിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് നൂറുകണക്കിന് പേര് മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്്. രണ്ടു മലനിരകളിലായി 700ഓളം പേരാണു കുടുങ്ങിയത്്.
പ്രധാന സാഹസിക വിനോദസഞ്ചാര കേന്ദ്രമായ റിന്‍ജാനി കുന്നുകളില്‍ 689 പേര് കുടുങ്ങിയതായി ദേശീയ ദുരന്ത നിവാരണ സേനാ വക്താവ് പര്‍വോ നഗ്രുഹു അറിയിച്ചു. മലയിടിച്ചില്‍ തുടരുന്നതിനാല്‍ ഹെലികോഫ്റ്റര് വഴിയാണ് ഇവരെ രക്ഷപ്പെടുത്തുന്നത്്. ഇതില്‍ 500ഓളം പേരെ മലനിരകളില്‍ നിന്നു വൈകീട്ട് അഞ്ചോടെ താഴെയിറക്കിയതായി അധികൃതര്‍ അറിയിച്ചു. റിക്റ്റര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 17 പേര് മരിച്ചിരുന്നു. 355 പേര്‍ക്കു പരുക്കേറ്റു.
പ്രധാന സാഹസിക വിനോദസഞ്ചാര കേന്ദ്രമായ റിന്‍ജാനി കുന്നുകളില്‍ 689 പേര് കുടുങ്ങിയതായി ദേശീയ ദുരന്ത നിവാരണ സേനാ വക്താവ് പര്‍വോ നഗ്രുഹു അറിയിച്ചു. മലയിടിച്ചില്‍ തുടരുന്നതിനാല്‍ ഹെലികോഫ്റ്റര് വഴിയാണ് ഇവരെ രക്ഷപ്പെടുത്തുന്നത്്. ഇതില്‍ 500ഓളം പേരെ മലനിരകളില്‍ നിന്നു വൈകീട്ട് അഞ്ചോടെ താഴെയിറക്കിയതായി അധികൃതര്‍ അറിയിച്ചു. റിക്റ്റര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 17 പേര് മരിച്ചിരുന്നു. 355 പേര്‍ക്കു പരുക്കേറ്റു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT