പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്: 725 സിആര്‍പിഎഫ് കമ്പനിയെ വിന്യസിപ്പിക്കുമെന്ന് സിആര്‍പിഎഫ് ഡിജി
BY BRJ19 March 2021 2:53 AM GMT
X
BRJ19 March 2021 2:53 AM GMT
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിആര്‍പിഎഫ് 725 കമ്പനിയെ സംസ്ഥാനത്ത് വിന്യസിപ്പിക്കുമെന്ന് സിആര്‍പിഎഫ് ഡി ജി കുല്‍ദീപ് സിങ് പറഞ്ഞു. അതില്‍ 495 കമ്പനി നിലവില്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്.
ഒരു കമ്പിയില്‍ സരാധാരണ 72 പേരാണ് ഉണ്ടായിരിക്കുക.
ഇവരെ എവിടെയാണ് വിന്യസിപ്പിക്കേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ഏകദേശം 70,000ത്തോളം സുരക്ഷാ സൈനികര്‍ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വിന്യസിപ്പിക്കപ്പെട്ടിട്ടുണ്ട്.
294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളായാണ് നടക്കു. അവസാന വട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 29നാണ്. മെയ് 2ന് ഫലം പ്രഖ്യാപിക്കും.
Next Story
RELATED STORIES
ഐപിഎല്‍; ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍
21 May 2024 7:05 PM GMTസുധാകരനെ കുറ്റവിമുക്തനാക്കിയിട്ടില്ല; പ്രചാരണം ശരിയല്ലെന്ന് ഇ പി...
21 May 2024 5:09 PM GMTപാര്‍ലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു
21 May 2024 5:02 PM GMTസിംഗപ്പൂര്‍ വിമാനം ആടിയുലഞ്ഞ് ഒരു മരണം; നിരവധി പേര്‍ക്കു...
21 May 2024 2:38 PM GMTഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ...
21 May 2024 1:49 PM GMTജൂൺ നാലിന് ബിജെപി സർക്കാർ ഉണ്ടാക്കില്ല; അമിത് ഷാ പ്രധാനമന്ത്രിയാവില്ല- ...
21 May 2024 1:36 PM GMT