അരുണാചലില്‍ ഇന്ത്യന്‍ സൈന്യം രണ്ട് സാധാരണക്കാരെ വെടിവച്ചുവീഴ്ത്തി
BY BRJ2 April 2022 6:02 PM GMT
X
BRJ2 April 2022 6:02 PM GMT
തിരാപ്: അരുണാചലിലെ തിരാപ് ജില്ലയില്‍ കരസേന ജവാന്മാര് രണ്ട് സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. ആളുമാറി വെടിയേറ്റതാണെന്നാണ് സേനയുടെ വിശദീകരണം. തിരാപിലെ ഛാസ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
തെറ്റി വെടിയുതിര്‍ത്തതില്‍ കേസെടുത്തതായി അരുണാചല്‍ ഐജി ഛുഖു ആപ പറഞ്ഞു. വെടിയേറ്റവരുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
തൊട്ടടുത്ത പുഴയില്‍നിന്ന് മീന്‍ പിടിച്ച് മടങ്ങിവരുന്നതിനിടയിലാണ് സൈന്യം വെടിയുതിര്‍ത്തത്. നെഖുപൗവ വാങ്പന്, നാംവാങ് നാങ്പന് എന്നിവര്‍ക്കാണ് വെടിയേറ്റത്. പരിക്കേറ്റവരെ അസം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT