സ്ക്രിപാല്‍ അഞ്ചുവര്‍ഷമായി റഷ്യന്‍ നിരീക്ഷണത്തിലെന്ന് ബ്രിട്ടന്
BY kasim kzm14 April 2018 3:51 AM GMT
kasim kzm14 April 2018 3:51 AM GMT
ലണ്ടന്‍: ബ്രിട്ടനില്‍ റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനു നേരെ നടന്ന രാസവസ്തു ആക്രമണത്തില്‍ പുതിയ ആരോപണവുമായി ബ്രിട്ടന്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി സെര്‍ജി സ്ക്രിപാലും മകള്‍ യൂലിയയും റഷ്യയുടെ നിരീക്ഷണത്തിലായിരുന്നെന്ന് ബ്രിട്ടന് ആരോപിച്ചു. ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയ സ്ക്രിപാലിന്റെ മകളുടെ ഇ-മെയില്‍ അക്കൗണ്ടുകള്‍ റഷ്യന്‍ സൈബര്‍ വിദഗ്ധര്‍ ലക്ഷ്യം വച്ചിരുന്നു. പിതാവ് മകള്‍ക്ക് റഷ്യയെ സംബന്ധിക്കുന്ന രഹസ്യരേഖകള്‍ കൈമാറുന്നുണ്ടോ എന്നറിയാനായിരുന്നു റഷ്യയുടെ ഈ നീക്കങ്ങളെന്ന് പറയുന്നു. ഇത് റഷ്യക്ക് രാസാക്രമണത്തില്‍ പങ്കുണ്ടെന്നത് വ്യക്തമാക്കുന്നതായി ബ്രിട്ടനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി സെര്‍ജി സ്ക്രിപാലും മകള്‍ യൂലിയയും റഷ്യയുടെ നിരീക്ഷണത്തിലായിരുന്നെന്ന് ബ്രിട്ടന് ആരോപിച്ചു. ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയ സ്ക്രിപാലിന്റെ മകളുടെ ഇ-മെയില്‍ അക്കൗണ്ടുകള്‍ റഷ്യന്‍ സൈബര്‍ വിദഗ്ധര്‍ ലക്ഷ്യം വച്ചിരുന്നു. പിതാവ് മകള്‍ക്ക് റഷ്യയെ സംബന്ധിക്കുന്ന രഹസ്യരേഖകള്‍ കൈമാറുന്നുണ്ടോ എന്നറിയാനായിരുന്നു റഷ്യയുടെ ഈ നീക്കങ്ങളെന്ന് പറയുന്നു. ഇത് റഷ്യക്ക് രാസാക്രമണത്തില്‍ പങ്കുണ്ടെന്നത് വ്യക്തമാക്കുന്നതായി ബ്രിട്ടനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT