ഹിമാചലില്‍ റെക്കോഡ് പോളിങ്
BY fousiya sidheek10 Nov 2017 3:57 AM GMT
fousiya sidheek10 Nov 2017 3:57 AM GMT
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 74 ശതമാനം പേര് വോട്ട് ചെയ്തു. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇത് റെക്കോഡാണ്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ പേര് വോട്ട് രേഖപ്പെടുത്തിയത്. അന്ന് 73.5 ശതമാനം പേര് വോട്ട് ചെയ്തിരുന്നുവെന്ന് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സന്ദീപ് സക്സേന പറഞ്ഞു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 64.45 ശതമാനമായിരുന്നു പോളിങ്. ഡിസംബര്‍ 18ന് ഫലമറിയാം.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTഅരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMT