ബീഫ് കൊണ്ട് പോയെന്ന് ആരോപിച്ച് 12 വയസ്സുകാരന് ഹിന്ദുത്വരുടെ ക്രൂരമര്‍ദനം
BY APH14 July 2022 7:10 AM GMT
X
APH14 July 2022 7:10 AM GMT
കുടക്: ബീഫ് കടത്തിയെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘം 12 വയസ്സുകാരനെ ബസില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചതായി പരാതി. ജൂലൈ 11ന് കര്‍ണാടകയിലെ കുടക് മദാപുരയ്ക്ക് സമീപമാണ് സംഭവം.
#Kodagu: A 12 year old boy was allegedly assaulted by Sanghparivar members near Madapura for carrying 2kg Mutton meat thinking it as Beef on 11th July. He was on his way to Grandmother's house by bus, The bus was stopped forcefully near Madapura by Hindutva groups. pic.twitter.com/09VqhSi63J
— Mohammed Irshad (@Shaad_Bajpe) July 13, 2022
അമ്മൂമ്മയുടെ വീട്ടിലേക്ക് രണ്ട് കിലോ ആട്ടിറച്ചിയുമായി പോകുന്നതിനിടെ ഹിന്ദുത്വ സംഘം ബസ് തടഞ്ഞ് നിര്‍ത്തി കുട്ടിയെ വലിച്ചിറക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.
Next Story
RELATED STORIES
റഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTകണ്ണൂരില്‍ നിന്നു കൂടുതല്‍ രാജ്യാന്തര സര്‍വീസുമായി എയര്‍ ഇന്ത്യ...
1 May 2024 4:05 PM GMTഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്...
26 April 2024 7:46 AM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപ്രവാസി സംരംഭ സഹകരണത്തോടെയുള്ള 'പാപ്പരാസികള്‍' റിലീസിന് ഒരുങ്ങുന്നു
21 April 2024 5:24 AM GMT