സപര്യ; എറണാകുളം മഹാരാജാസ് കോളജ് മുന്നേറുന്നു
BY Sumeera SMR13 March 2016 6:11 AM GMT
Sumeera SMR13 March 2016 6:11 AM GMT
തൊടുപുഴ: എംജി സര്‍വകലാശാല കലോല്‍സവം മൂന്നാം ദിനം പിന്നിടുമ്പോള്‍ എറണാകുളം സെന്റ് തെരാസസ് കോളജിനെ അട്ടിമറിച്ച് എറണാകുളം മഹാരാജാസ് കോളജ് മുന്നിട്ടു നില്ക്കുന്നു. 34 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം മഹാരാജാസ് കോൡന് 47 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം സെന്റ് തെരേസാസിന് 37 പോയിന്റുണ്ട്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ സെന്റ് തെരാസസിന്പിന്നില് 21 പോയിന്റുമായി തേവര എസ്എച്ചാണ് തൊട്ടു പിന്നിലുള്ളത്. 18 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജും ആലുവ യുസി കോളജും തൊട്ടു പിന്നിലുണ്ട്.
കോട്ടയം സിഎംഎസ് കോളജും ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോര്‍ വുമണും 13 പോയിന്റുമായി ഇവര്‍ക്കു പിന്നിലുണ്ട്. മത്സരങ്ങള്ഇന്നലെയും ആരംഭിക്കാന്‍ വൈകിയാണ് ആരംഭിച്ചത്. കലോത്സവത്തിന്റെ ഗ്ലാമര്‍ ഇനങ്ങളായ നാടോടി നൃത്തം ഗ്രൂപ്പ്, മോഹിനിയാട്ടം, ക്ലാസിക്കല്‍ മ്യൂസിക്ക് തുടങ്ങിയവയാണ ഇന്നത്തെ പ്രധാന മത്സരങ്ങള്‍.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അവധി ദിവസമായ ഇന്നലെ വേദികളില്‍ ജനത്തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.
അദ്യ ദിവസത്തെ താളപ്പിഴകള്‍ ഉണ്ടായെങ്കിലും ഇന്നലെ മുത്ല് സംഘാടക സമിതി കൂടൂതല്‍ ശ്രദ്ധ വേദികളില്‍ കാണ്ിച്ചു.എങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു ആരംഭിക്കുന്ന മത്സരങ്ങള്‍ ഇന്നലെ വൈകിട്ട് 5നുപോലും തുടങ്ങിയില്ല.മറ്റ് ജില്ലകളില്‍ നിന്നും ഒരു മത്സരത്തിനു മാത്രമായി എത്തിയവര്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കി.ആദ്യദിവസം മൂന്നര മണിക്കൂര്‍ മത്സരങ്ങല്‍ വൈകിയതാണ് ഇത്തരത്തില്‍ മത്സരങ്ങള്‍ താമസിക്കാനിടയായയത്.പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ കോളജില്‍ നടക്കുന്ന കലോത്സവം 14 നു നടക്കും.
കോട്ടയം സിഎംഎസ് കോളജും ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോര്‍ വുമണും 13 പോയിന്റുമായി ഇവര്‍ക്കു പിന്നിലുണ്ട്. മത്സരങ്ങള്ഇന്നലെയും ആരംഭിക്കാന്‍ വൈകിയാണ് ആരംഭിച്ചത്. കലോത്സവത്തിന്റെ ഗ്ലാമര്‍ ഇനങ്ങളായ നാടോടി നൃത്തം ഗ്രൂപ്പ്, മോഹിനിയാട്ടം, ക്ലാസിക്കല്‍ മ്യൂസിക്ക് തുടങ്ങിയവയാണ ഇന്നത്തെ പ്രധാന മത്സരങ്ങള്‍.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അവധി ദിവസമായ ഇന്നലെ വേദികളില്‍ ജനത്തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.
അദ്യ ദിവസത്തെ താളപ്പിഴകള്‍ ഉണ്ടായെങ്കിലും ഇന്നലെ മുത്ല് സംഘാടക സമിതി കൂടൂതല്‍ ശ്രദ്ധ വേദികളില്‍ കാണ്ിച്ചു.എങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു ആരംഭിക്കുന്ന മത്സരങ്ങള്‍ ഇന്നലെ വൈകിട്ട് 5നുപോലും തുടങ്ങിയില്ല.മറ്റ് ജില്ലകളില്‍ നിന്നും ഒരു മത്സരത്തിനു മാത്രമായി എത്തിയവര്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കി.ആദ്യദിവസം മൂന്നര മണിക്കൂര്‍ മത്സരങ്ങല്‍ വൈകിയതാണ് ഇത്തരത്തില്‍ മത്സരങ്ങള്‍ താമസിക്കാനിടയായയത്.പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ കോളജില്‍ നടക്കുന്ന കലോത്സവം 14 നു നടക്കും.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT