കൊല്ലപ്പെട്ട കുട്ടികളുടെ പിതാവിനെ ആശുപത്രിയിലേക്കു മാറ്റി
BY Sumeera SMR24 Oct 2015 3:34 AM GMT
Sumeera SMR24 Oct 2015 3:34 AM GMT
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ സവര്‍ണര്‍ ചുട്ടുകൊന്ന ദലിത് വിഭാഗക്കാരായ കുട്ടികളുടെ പിതാവ് ജിതേന്ദറിനെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. മൂന്നുദിവസമായി ഇദ്ദേഹം ആഹാരം കഴിച്ചില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജിതേന്ദറിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്.
മക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ ജിതേന്ദറിനും പരിക്കേറ്റിരുന്നു. ബന്ധുക്കളെയല്ലാതെ ആരെയും ജിതേന്ദറിനെ ആസന്ദര്ശിക്കാനനുവദിക്കരുതെന്ന് അദ്ദേഹത്തിന്റെ അമ്മാവന് ജയ്ചന്ദ് ആവശ്യപ്പെട്ടതായി ബല്ലബ്ഗഡ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് പ്രിയങ്ക സോണി അറിയിച്ചു.
ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങളിലുണ്ടായ അണുബാധ ജിതേന്ദറിന്റെ എല്ലുകളിലേക്കു വ്യാപിച്ചതായി ബന്ധു ഹുക്കുംചന്ദ് അറിയിച്ചു. ജിതേന്ദറിന്റെ ഭാര്യ രേഖ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് അറിയിച്ചു.
മക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ ജിതേന്ദറിനും പരിക്കേറ്റിരുന്നു. ബന്ധുക്കളെയല്ലാതെ ആരെയും ജിതേന്ദറിനെ ആസന്ദര്ശിക്കാനനുവദിക്കരുതെന്ന് അദ്ദേഹത്തിന്റെ അമ്മാവന് ജയ്ചന്ദ് ആവശ്യപ്പെട്ടതായി ബല്ലബ്ഗഡ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് പ്രിയങ്ക സോണി അറിയിച്ചു.
ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങളിലുണ്ടായ അണുബാധ ജിതേന്ദറിന്റെ എല്ലുകളിലേക്കു വ്യാപിച്ചതായി ബന്ധു ഹുക്കുംചന്ദ് അറിയിച്ചു. ജിതേന്ദറിന്റെ ഭാര്യ രേഖ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് അറിയിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT