സിനിമാ മേഖലയിലും സ്വേഛാധിപത്യത്തിന് വഴിയൊരുങ്ങുന്നു; എഫ്.സി.എ.ടി പിരിച്ചുവിട്ടു
സംഘ്പരിവാരത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച അവസരങ്ങളിലെല്ലാം എഫ്.സി.എ.ടി ഇടപെടലിലൂടെയാണ് പല സിനിമകളും തിയറ്ററുകളിലെത്തിയിരുന്നത്
സംഘ്പരിവാരത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച അവസരങ്ങളിലെല്ലാം എഫ്.സി.എ.ടി ഇടപെടലിലൂടെയാണ് പല സിനിമകളും തിയറ്ററുകളിലെത്തിയിരുന്നത്. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ഉഡ്താ പഞ്ചാബ് എന്നീ സിനിമകള്‍ ഇത്തരത്തില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇളവുകള്‍ ലഭിച്ച ചിത്രങ്ങളാണ്. സെന്‍സര്‍ ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുന്ന സിനിമകള്‍ക്കു മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന 'വര്‍ത്തമാനം' എന്ന മലയാള സിനിമക്കും സെന്‍സര്‍ ബോര്‍ഡിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അനുമതി നിഷേധിച്ചിരുന്നു.
ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രിബ്യൂണല്‍ പിരിച്ചു വിട്ട കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. സംവിധായകരായ ഹന്‍സല്‍ മേത്ത, അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ്, ഗുനീത് മോങ്ക, റിച്ച ഛദ്ദ തുടങ്ങിയ ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ട്വിറ്ററിലൂടെ കടുത്ത എതിര്‍പ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും നിയന്ത്രണം ലക്ഷ്യമിട്ടുമാണെന്ന് ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു. 'ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം'; എന്നാണ് വിശാല്‍ ഭരദ്വാജ് പ്രതികരിച്ചത്.
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT