ജയയെ കുറ്റവിമുക്തയാക്കിയതിനെതിരെ കര്‍ണാടകത്തിന്റെ അപ്പീല്‍ : സുപ്രീംകോടതിയില്‍ അന്തിമ വാദം ഫെബ്രുവരിയില്‍
BY ajay G.A.G23 Nov 2015 8:01 AM GMT
ajay G.A.G23 Nov 2015 8:01 AM GMT
ന്യൂഡല്‍ഹി: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി നടപടിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി അന്തിമ വാദം കേള്‍ക്കും.
ഫെബ്രുവരി രണ്ടു മുതല്‍ കേസില്‍ പ്രതിദിന വാദം കേള്‍ക്കാനാണ് കോടതി തീരുമാനം. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജയലളിതയെ ബംഗളൂരുവിലെ വിചാരണക്കോടതി നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴ ശിക്ഷയ്ക്കും വിധിച്ചിരുന്നു. ഇതിനെതിരെ ജയലളിത അപ്പീല്‍ നല്കിയ അപ്പീല്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതിയില്‍ അവരെ കുറ്റവിമുക്തയാക്കി. ജയലളിത,തോഴി ശശികല, ദത്തുപുത്രന് വി.എന്‍. സുധാകരന്, ശശികലയുടെ സഹോദരന് ജയരാമന്റെ ഭാര്യ ഇളവരശി എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
ഫെബ്രുവരി രണ്ടു മുതല്‍ കേസില്‍ പ്രതിദിന വാദം കേള്‍ക്കാനാണ് കോടതി തീരുമാനം. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജയലളിതയെ ബംഗളൂരുവിലെ വിചാരണക്കോടതി നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴ ശിക്ഷയ്ക്കും വിധിച്ചിരുന്നു. ഇതിനെതിരെ ജയലളിത അപ്പീല്‍ നല്കിയ അപ്പീല്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതിയില്‍ അവരെ കുറ്റവിമുക്തയാക്കി. ജയലളിത,തോഴി ശശികല, ദത്തുപുത്രന് വി.എന്‍. സുധാകരന്, ശശികലയുടെ സഹോദരന് ജയരാമന്റെ ഭാര്യ ഇളവരശി എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT