കരുണ എസ്റ്റേറ്റ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും
BY Sumeera SMR22 March 2016 3:36 AM GMT
Sumeera SMR22 March 2016 3:36 AM GMT
തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യമാണു പരിശോധിക്കുക. കരുണ എസ്റ്റേറ്റ് പോബ്സ് ഗ്രൂപ്പിന് ലഭിച്ചതു സംബന്ധിച്ച് നിലവില്‍ കേസുണ്ട്. രേഖകള്‍ കെട്ടച്ചമച്ച് സ്വന്തമാക്കിയതാണെന്ന ആരോപണവും അന്വേഷിക്കും. റവന്യൂ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയേക്കും.
സര്‍ക്കാര്‍ ഉത്തരവിനെതിരേ കെപിസിസി പ്രസിഡന്റ് കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. മരം മുറി, അനധികൃത ടോള്‍ പിരിവ് എന്നീ കേസുകളില്‍ കരുണ എസ്റ്റേറ്റ് പ്രതിചേര്ക്കപ്പെട്ടിരുന്നുവെന്നാണ് 1997ല്‍ എ വി താമരാക്ഷന്‍ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതിസമിതിയുടെ റിപോര്‍ട്ടില്‍ പറയുന്നത്. ഇവ അവഗണിച്ചാണ് എസ്റ്റേറ്റിന് അനുകൂലമായ നിലപാട് സര്‍ക്കാരെടുത്തത്.
സര്‍ക്കാര്‍ ഉത്തരവിനെതിരേ കെപിസിസി പ്രസിഡന്റ് കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. മരം മുറി, അനധികൃത ടോള്‍ പിരിവ് എന്നീ കേസുകളില്‍ കരുണ എസ്റ്റേറ്റ് പ്രതിചേര്ക്കപ്പെട്ടിരുന്നുവെന്നാണ് 1997ല്‍ എ വി താമരാക്ഷന്‍ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതിസമിതിയുടെ റിപോര്‍ട്ടില്‍ പറയുന്നത്. ഇവ അവഗണിച്ചാണ് എസ്റ്റേറ്റിന് അനുകൂലമായ നിലപാട് സര്‍ക്കാരെടുത്തത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT