ഇന്ത്യയില്‍ ബീഫ് വില്‍പ്പനക്കാര്‍ ഭൂരിപക്ഷവും ഹിന്ദുക്കള്‍: രജീന്ദര്‍ സച്ചാര്‍
BY swapna en21 Nov 2015 1:42 PM GMT
X
swapna en21 Nov 2015 1:42 PM GMT
ആഗ്ര; ഇന്ത്യയില്‍ ബീഫ് വില്‍പ്പനക്കാരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍.ഇന്ത്യയില്‍ 95ശതമാനം ബീഫ് വില്‍പ്പന നടത്തുന്നത് ഹിന്ദുക്കളാണ്. ഈ സത്യം മറിച്ചുപിടിച്ചാണ് പലരും വിവാദം ഉണ്ടാക്കുന്നതെന്നും ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവെ സച്ചാര്‍ പറഞ്ഞു.
ബീഫ് വിവാദത്തിന്റെ പേരില്‍ ദാദ്രിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മനുഷ്യത്വത്തിന്റെ മരണമാണ് ദാദ്രിയില്‍ സംഭവിച്ചത്. ഞാനും ബീഫ് കഴിക്കാറുണ്ട്. എം പിമാരും എം എല്‍ എമാര്‍ക്കും ബീഫിന്റെ കമ്പനിയുണ്ട്. എന്നിട്ടും തീവ്ര ഹിന്ദുക്കള്‍ എന്തിനാണ് സാധാരണക്കാരനെ ഉന്നംവയ്ക്കുന്നതെന്നും സച്ചാര്‍ ചോദിച്ചു. 2006ല്‍ മുസ്ലിങ്ങള്‍ക്ക് സംവരണവേണമെന്ന് വ്യക്തമാക്കിയത് രജീന്ദര്‍ അധ്യക്ഷനായ കമ്മിറ്റിയാണ്.
Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഗസയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും യുനെസ്കോ പുരസ്കാരം
4 May 2024 7:37 AM GMTകിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
4 May 2024 7:02 AM GMTഐഎസ്എല്‍ ഫൈനല്‍ ഇന്ന്; മോഹന്‍ ബഗാനും മുംബൈ സിറ്റിയും നേര്‍ക്കുനേര്‍
4 May 2024 7:02 AM GMTസംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; ഈ മാസത്തെ...
4 May 2024 6:53 AM GMT'ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, പരാജയപ്പെട്ടു'; കൊലപാതകത്തിന്റെ...
4 May 2024 6:51 AM GMT