പ്രവാചകനെതിരായ പരാമര്‍ശങ്ങള്‍: ബിഹാറിലെ പുര്‍ണിയയിലും സംഘര്‍ഷം
BY ajay G.A.G9 Jan 2016 7:35 AM GMT
ajay G.A.G9 Jan 2016 7:35 AM GMT
പുര്‍ണിയ (ബിഹാര്‍ ): പ്രവാചകന് മുഹമ്മദ് നബിക്കെതിരെ ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി നടത്തിയ ഹീനമായ പരാമര്‍ശങ്ങളുടെ പേരില്‍ ബിഹാറിലെ പുര്‍ണിയയില്‍ സംഘര്‍ഷം. അക്രമാസക്തമായ ജനങ്ങള്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചതായും നിരവധിവാഹനങ്ങള്ക്ക് തീവെച്ചതായും റിപോര്‍ട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് അന്‍പതോളം പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. തിവാരിയുടെ പരാമര്‍ശങ്ങളുടെ പേരില്‍ പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലുണ്ടായ സംഘര്‍ഷത്തിന് തൊട്ടു പിന്നാലെയാണ് ബിഹാറിലെ സംഭവവികാസങ്ങള്‍. കഴിഞ്ഞ മാസമാണ് തിവാരി പ്രവാചകനെതിരെ അത്യന്തം ഹീനമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതോടൊപ്പം മുസ്ലീങ്ങള്‍ക്കെതിരായ ലഘുലേഖകളും തിവാരി വിതരണം ചെയ്യുകയുണ്ടായി. ഇതേത്തുടര്‍ന്ന് മാള്‍ഡയിലുണ്ടായ സംഘര്‍ഷത്തിന് അയവുവന്നതായാണ് റിപോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് ഈ മാസം 18ന് മാള്‍ഡ സന്ദര്ശിക്കുമെന്നറിയിച്ചിട്ടുണ്ട്.
[related]
സംഭവത്തെത്തുടര്‍ന്ന് അന്‍പതോളം പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. തിവാരിയുടെ പരാമര്‍ശങ്ങളുടെ പേരില്‍ പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലുണ്ടായ സംഘര്‍ഷത്തിന് തൊട്ടു പിന്നാലെയാണ് ബിഹാറിലെ സംഭവവികാസങ്ങള്‍. കഴിഞ്ഞ മാസമാണ് തിവാരി പ്രവാചകനെതിരെ അത്യന്തം ഹീനമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതോടൊപ്പം മുസ്ലീങ്ങള്‍ക്കെതിരായ ലഘുലേഖകളും തിവാരി വിതരണം ചെയ്യുകയുണ്ടായി. ഇതേത്തുടര്‍ന്ന് മാള്‍ഡയിലുണ്ടായ സംഘര്‍ഷത്തിന് അയവുവന്നതായാണ് റിപോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് ഈ മാസം 18ന് മാള്‍ഡ സന്ദര്ശിക്കുമെന്നറിയിച്ചിട്ടുണ്ട്.
[related]
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT