കൊലപാതകാസൂത്രണ കേസ്: മുഴുവന്‍ പ്രതികളെയും പിടികൂടി
BY Sumeera SMR21 March 2016 5:20 AM GMT
Sumeera SMR21 March 2016 5:20 AM GMT
ചേര്‍പ്പ്: ആര്‍എസ്എസ് ഇരിങ്ങാലക്കുട ജില്ലാ സഹകാര്യ വാഹക് ലൗലേഷിനെ വധിക്കാന്‍ ആസൂത്രണം ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടി.
പെരിങ്ങോട്ടുകര സ്വദേശി പുളിപ്പറമ്പി ല്‍ വീട്ടില്‍ ഇഗ്നേഷ്, ചേര്‍പ്പ് പല്ലിശേരി തൈക്കൂട്ടത്തില്‍ വീട്ടില്‍ സന്ദീപ്, ചെമ്മാപ്പിള്ളി സ്വദേശി പോലുംതറവാട്ടില് വീട്ടില്‍ വിനില്‍ എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ് ടി സുരേഷ്കുമാര്‍, ചേര്‍പ്പ് സിഐ എന്‍ കെ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റു പ്രതികളായ ഷാഫി, സനല്‍, സ്മിത്ത് എന്നിവരെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ അറസ്റ്റിലായതായതോടെ ഒളിവില്‍ പോയ ബാക്കി പ്രതികളെ ചേര്‍പ്പ് ശങ്കരംപാടത്തു നിന്നാണ് പോലിസ് പിടികൂടിയത്. കൊലപാതകം ആസൂത്രണം ചെയ്ത പ്രതികളുടെ കയ്യില്‍ നിന്നു പോലിസ് പിടിച്ചെടുത്ത ആയുധങ്ങള്‍ ഇവര്‍ സ്വയം നിര്‍മിച്ചതാണ്.
ദീപക് വധത്തിന്റെ ഒരു വര്‍ഷം തികയുന്ന ഈമാസം 24നു മുമ്പ് പ്രതികാരം നടപ്പാക്കാനാണ് പ്രതികള്‍ തീരുമാനിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ ഉന്നതരുടെ ബന്ധം ഉണ്ടോ എന്ന കാര്യം അന്വഷിച്ച് വരികയാണെന്ന് ചേര്‍പ്പ് സിഐ എന്‍ കെ സുരേന്ദ്രന് പറഞ്ഞു.
പെരിങ്ങോട്ടുകര സ്വദേശി പുളിപ്പറമ്പി ല്‍ വീട്ടില്‍ ഇഗ്നേഷ്, ചേര്‍പ്പ് പല്ലിശേരി തൈക്കൂട്ടത്തില്‍ വീട്ടില്‍ സന്ദീപ്, ചെമ്മാപ്പിള്ളി സ്വദേശി പോലുംതറവാട്ടില് വീട്ടില്‍ വിനില്‍ എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ് ടി സുരേഷ്കുമാര്‍, ചേര്‍പ്പ് സിഐ എന്‍ കെ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റു പ്രതികളായ ഷാഫി, സനല്‍, സ്മിത്ത് എന്നിവരെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ അറസ്റ്റിലായതായതോടെ ഒളിവില്‍ പോയ ബാക്കി പ്രതികളെ ചേര്‍പ്പ് ശങ്കരംപാടത്തു നിന്നാണ് പോലിസ് പിടികൂടിയത്. കൊലപാതകം ആസൂത്രണം ചെയ്ത പ്രതികളുടെ കയ്യില്‍ നിന്നു പോലിസ് പിടിച്ചെടുത്ത ആയുധങ്ങള്‍ ഇവര്‍ സ്വയം നിര്‍മിച്ചതാണ്.
ദീപക് വധത്തിന്റെ ഒരു വര്‍ഷം തികയുന്ന ഈമാസം 24നു മുമ്പ് പ്രതികാരം നടപ്പാക്കാനാണ് പ്രതികള്‍ തീരുമാനിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ ഉന്നതരുടെ ബന്ധം ഉണ്ടോ എന്ന കാര്യം അന്വഷിച്ച് വരികയാണെന്ന് ചേര്‍പ്പ് സിഐ എന്‍ കെ സുരേന്ദ്രന് പറഞ്ഞു.
Next Story
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT