വര്‍ഗീയ കലാപം : ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ അനുമതി നിഷേധിച്ചു
BY fousiya sidheek12 May 2017 3:03 AM GMT
fousiya sidheek12 May 2017 3:03 AM GMT
അലഹാബാദ്: പത്തു വര്‍ഷം മുമ്പുള്ള വര്‍ഗീയ കലാപക്കേസില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിചാരണചെയ്യാന്‍ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇക്കാര്യം സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന് അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചു. 2007ലെ പാര്‍ലമെന്റംഗമായിരുന്ന ആദിത്യനാഥ് ഗോരഖ്പൂരില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം ഹിന്ദു യുവാവിന്റെ കൊലപാതകത്തിനും ഹിന്ദു-മുസ്്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനും കാരണമായെന്നാണ് കേസ്. അറസ്റ്റ് ചെയ്യപ്പെട്ട ആദിത്യനാഥിന് കോടതി ജാമ്യം അനുവദിക്കുന്നത് വരെ 10 ദിവസം തടവില്‍ കഴിയേണ്ടിവന്നിരുന്നു. ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത പരാതിയില്‍ ആദിത്യനാഥിനെ വിചാരണ ചെയ്യാനുള്ള അനുമതി നിഷേധിച്ചുവെന്ന് ചീഫ് സെക്രട്ടറി രാഹുല്‍ ഭട്ട്നഗര്‍ ആണ് സത്യവാങ്മൂലം കോടതിയില്‍ നല്‍കിയത്.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT