ലിഗയുടെ മരണം: രണ്ടുപേര്‍ കുറ്റംസമ്മതിച്ചതായി സൂചന
BY sruthi srt2 May 2018 4:39 AM GMT
X
sruthi srt2 May 2018 4:39 AM GMT
തിരുവനന്തപുരം: വിദേശ വനിതയായ ലിഗ കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. നേരത്തെ ലിഗയെ കൊലപ്പെടുത്തിയതു മൂന്നംഗ സംഘമാണെന്ന് വ്യക്തമായിരുന്നു.ഒന്നിലധികം പേരുടെ ശക്തമായ ബലപ്രയോഗത്തില്‍ കഴുത്തിലേറ്റ മുറിവുകളാണ് ലിഗയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു.
പ്രദേശവാസികളാണ് കസ്റ്റഡിയിലുള്ളത്. മൃതദേഹത്തിനടുത്തു കണ്ടെത്തിയ വള്ളി കൊണ്ടുള്ള കുരുക്കും മുടിയിഴയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലിഗ മാനഭംഗത്തിന് ഇരയായോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കൂ. ലിഗയെ തുരുത്തില് എത്തിച്ചുവെന്നു കരുതുന്ന വള്ളത്തില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങളുടെ പരിശോധനാ ഫലവും അന്വേഷണത്തെ സ്വാധീനിക്കും.
പ്രദേശവാസികളാണ് കസ്റ്റഡിയിലുള്ളത്. മൃതദേഹത്തിനടുത്തു കണ്ടെത്തിയ വള്ളി കൊണ്ടുള്ള കുരുക്കും മുടിയിഴയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലിഗ മാനഭംഗത്തിന് ഇരയായോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കൂ. ലിഗയെ തുരുത്തില് എത്തിച്ചുവെന്നു കരുതുന്ന വള്ളത്തില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങളുടെ പരിശോധനാ ഫലവും അന്വേഷണത്തെ സ്വാധീനിക്കും.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT