രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് മാത്രമേ നിപാ പകരുകയുള്ളൂവെന്ന് അധികൃതര്‍
BY kasim kzm25 May 2018 4:17 AM GMT
kasim kzm25 May 2018 4:17 AM GMT
കോഴിക്കോട്: രോഗ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് മാത്രമെ നിപാ മറ്റുള്ളവരിലേക്കു പകരുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് ഡയരക്ടറും ജില്ലാ കലക്ടറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എങ്കിലും രോഗ ബധയേറ്റവരുമായും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമായും അടുത്തിടപഴകിയവരുടെ വിശദമായ ലിസ്റ്റ് തയ്യാറാക്കി വരുകയാണ്. ഇവരെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കും.അവര്‍ക്ക് കൃത്യമായ പരിചരണം നല്‍കും.ഇതിനകം 300 പേരുടെ ലിസ്റ്റ് ആണ് തയ്യാറാക്കിയത്. ഇത് ഇനിയും വിപുലപ്പെടുത്തും.
ഇതിനായി ഇന്ന് പേരാമ്പ്രയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആശാ വര്‍ക്കര്‍മാരുടെയും വിപുലമായ യോഗം വിളിച്ചു ചേര്‍ക്കും. ഇവര്‍ക്ക് പരിശീനലവും നല്‍കുന്നതാണ്. പല ജില്ലകളില്‍നിന്നുള്ളവരാണ് തയ്യാറാക്കിയ ലിസ്റ്റിലുള്ളതെന്ന് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര് എല്‍ സരിതയും ജില്ലാ കലക്ടര്‍ യു വി ജോസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിപ രോഗം നിയന്ത്രണവിധേയമായികൊണ്ടിരിക്കയാണ്. എങ്കിലും രോഗ ബാധിതരില്‍ നിന്ന് പകരുമോ എന്ന പേടിയാണ്. ഭീതി കാരണം പലരും ആശുപത്രിയില്‍ വരുന്നുണ്ട്. ഇവരില്‍ രോഗികളുമായി ബന്ധപ്പെട്ടവരുണ്ടെങ്കില്‍ പ്രത്യേക പരിചരണം നല്‍കും. ജില്ലയില്‍ എല്ലാ പൊതുപരീക്ഷകളും പൊതുപരിപാടികളും മാറ്റി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എങ്കിലും രോഗ ബധയേറ്റവരുമായും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമായും അടുത്തിടപഴകിയവരുടെ വിശദമായ ലിസ്റ്റ് തയ്യാറാക്കി വരുകയാണ്. ഇവരെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കും.അവര്‍ക്ക് കൃത്യമായ പരിചരണം നല്‍കും.ഇതിനകം 300 പേരുടെ ലിസ്റ്റ് ആണ് തയ്യാറാക്കിയത്. ഇത് ഇനിയും വിപുലപ്പെടുത്തും.
ഇതിനായി ഇന്ന് പേരാമ്പ്രയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആശാ വര്‍ക്കര്‍മാരുടെയും വിപുലമായ യോഗം വിളിച്ചു ചേര്‍ക്കും. ഇവര്‍ക്ക് പരിശീനലവും നല്‍കുന്നതാണ്. പല ജില്ലകളില്‍നിന്നുള്ളവരാണ് തയ്യാറാക്കിയ ലിസ്റ്റിലുള്ളതെന്ന് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര് എല്‍ സരിതയും ജില്ലാ കലക്ടര്‍ യു വി ജോസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിപ രോഗം നിയന്ത്രണവിധേയമായികൊണ്ടിരിക്കയാണ്. എങ്കിലും രോഗ ബാധിതരില്‍ നിന്ന് പകരുമോ എന്ന പേടിയാണ്. ഭീതി കാരണം പലരും ആശുപത്രിയില്‍ വരുന്നുണ്ട്. ഇവരില്‍ രോഗികളുമായി ബന്ധപ്പെട്ടവരുണ്ടെങ്കില്‍ പ്രത്യേക പരിചരണം നല്‍കും. ജില്ലയില്‍ എല്ലാ പൊതുപരീക്ഷകളും പൊതുപരിപാടികളും മാറ്റി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
അക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMT