രാജസ്ഥാന് കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ഥികളാവാന്‍ വന്‍ തിരക്ക്
BY kasim kzm14 Oct 2018 1:53 AM GMT
kasim kzm14 Oct 2018 1:53 AM GMT
ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാവാന്‍ കോണ്‍ഗ്രസ്സില്‍ പോരാട്ടം. സ്ഥാനാര്ഥികളാവാനുള്ള മല്‍സരമാണ് പാര്‍ട്ടി നേരിടുന്ന പ്രധാന പ്രശ്നമെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്്ലോട്ട്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന് പൈലറ്റ് എന്നീ പ്രമുഖരെ അണിനിരത്തിയുള്ള പാര്‍ട്ടിയിലെ ചേരിപ്പോര് അവസാനിപ്പിച്ചെങ്കിലും ടിക്കറ്റിനു വേണ്ടിയുള്ള പോരാട്ടം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. 200 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ 7നാണ് വോട്ടെടുപ്പ്.
പുറത്തുനിന്നുള്ളവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കില്ലെന്ന് ജയ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളെ പ്രാദേശികതലത്തില്‍ തീരുമാനിക്കുന്നത് തിരിച്ചടിയാവുമെന്നാണു നേതാക്കള്‍ പറയുന്നത്. ഡിസംബര്‍ 7നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.
പുറത്തുനിന്നുള്ളവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കില്ലെന്ന് ജയ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളെ പ്രാദേശികതലത്തില്‍ തീരുമാനിക്കുന്നത് തിരിച്ചടിയാവുമെന്നാണു നേതാക്കള്‍ പറയുന്നത്. ഡിസംബര്‍ 7നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.
Next Story
RELATED STORIES
സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT