രഹസ്യരേഖ ചോര്‍ച്ച: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന് 7 വര്‍ഷം കഠിനതടവ്
BY kasim kzm12 July 2018 3:58 AM GMT
kasim kzm12 July 2018 3:58 AM GMT
ന്യൂഡല്‍ഹി: ഔദ്യോഗികരേഖകള്‍ ചോര്‍ന്ന കേസില്‍ നാവികസേനാ ഉദ്യോഗസ്ഥന് ഏഴു വര്‍ഷം കഠിനതടവ്. നാവികസേനയില്‍ നിന്നു വിരമിച്ച ക്യാപ്റ്റന്‍ സലാം സിങ് റാത്തോഡിനെയാണ് ഡല്‍ഹി കോടതി ശിക്ഷിച്ചത്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാവുംവിധം പ്രവര്‍ത്തിച്ച റാത്തോഡ് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധിപ്രസ്താവത്തിനിടെ കോടതി വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ റിട്ടയേഡ് കമാന്‍ഡര്‍ ജര്‍ണൈല്‍ സിങ് കല്രയെ കോടതി വെറുതെവിട്ടു. 2006ലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാവികസേനയുടെ ഓഫിസില്‍ നിന്നു രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നുവെന്നായിരുന്നു കേസ്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT