ഭര്‍തൃമതി പൊള്ളലേറ്റ് കൊല്ലപ്പെട്ട കേസ്; വിധി ഇന്ന്
BY kasim kzm26 Jun 2018 4:48 AM GMT
kasim kzm26 Jun 2018 4:48 AM GMT
വിദ്യാനഗര്‍: ഭര്‍ത്താവിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് മാസം ഗര്‍ഭിണിയായ രണ്ടാംഭാര്യയെ ചുട്ടുകൊന്ന കേസില്‍ ജില്ലാ അഡീ. സെഷന്‍സ് കോടതി(ഒന്ന്) ഇന്ന് വിധിപറയും. ഉപ്പള ഹിദായത്ത് നഗര്‍ കണ്ണമ്പട്ടി ന്യൂ ബദ്രിയ നഗറിലെ അബ്ദുര്റഹ്്മാന്റെ രണ്ടാം ഭാര്യ നഫീസത്ത്് മിസ്രിയ (21) കൊല്ലപ്പെട്ട കേസിലാണ് ഇന്ന് വിധിപറയുന്നത്. ഭര്‍ത്താവ് അബ്ദുര്‍റഹ്്മാന്‍ സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളുടെ ആദ്യ ഭാര്യ ഗോവയില്‍ താമസക്കാരിയും എരിയാല്‍ കുഡ്ലു സ്വദേശിനിയുമായ മിസ്രിയ റഹ്്മാനാ(36)ണ് പ്രതി. 2011 ആഗസ്ത് ഏഴിനാണ് കേസിനാസ്പദമായ സംഭവം.
Next Story
RELATED STORIES
മുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMT