തിരൂരില്‍ രാത്രികാല വെറ്ററിനറി സേവനത്തിന് തുടക്കം
BY kasim kzm30 Jun 2018 4:46 AM GMT
kasim kzm30 Jun 2018 4:46 AM GMT
തിരൂര്‍: ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരൂര്‍ വെറ്ററിനറി പോളിക്ലിനിക് കേന്ദ്രീകരിച്ചാണ് കര്‍ഷകര്‍ക്കായി രാത്രികാല സേവന സൗകര്യമൊരുക്കിയത്. പശുക്കള്‍ക്ക് രാത്രികാലങ്ങളില്‍ ചികില്‍സ ആവശ്യമായി വരുന്ന ഘട്ടത്തില്‍ സമീപിക്കാനുള്ള സൗകര്യമാണ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും നിലവില്‍ വന്നത്. വൈകീട്ട് ആറു മുതല്‍ രാവിലെ ആറു മണിവരെ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതാണ് സംവിധാനം.
ജില്ലയില്‍ അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവനം ലഭ്യമാക്കിയിരുന്നത്. ഈ വര്‍ഷം തിരൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സൗകര്യമൊരുക്കുകയായിരുന്നു. രാത്രികാല സേവനത്തിനായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കര്‍ഷകര്‍ 9061406401 നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
രാത്രികാല സേവന പദ്ധതിയുടെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് കെ ഹഫ്—സ്ത്ത് നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്—സണ്‍ മുനീറാ കിഴക്കാംകുന്നത്ത് അധ്യക്ഷയായി. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി കുമാരന്, വെട്ടം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സിഎംടി ബാവ, നഗരസഭാ കൗണ്‍സിലര്‍ ശാന്ത, രുഗ്മിണി, മംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ സലീം, കൃഷി വകുപ്പ് ഉദ്യോഗസ്ഥന് രാജേഷ്—കുമാര്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോ. ബി സുരേഷ് സംസാരിച്ചു.
ജില്ലയില്‍ അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവനം ലഭ്യമാക്കിയിരുന്നത്. ഈ വര്‍ഷം തിരൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സൗകര്യമൊരുക്കുകയായിരുന്നു. രാത്രികാല സേവനത്തിനായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കര്‍ഷകര്‍ 9061406401 നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
രാത്രികാല സേവന പദ്ധതിയുടെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് കെ ഹഫ്—സ്ത്ത് നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്—സണ്‍ മുനീറാ കിഴക്കാംകുന്നത്ത് അധ്യക്ഷയായി. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി കുമാരന്, വെട്ടം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സിഎംടി ബാവ, നഗരസഭാ കൗണ്‍സിലര്‍ ശാന്ത, രുഗ്മിണി, മംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ സലീം, കൃഷി വകുപ്പ് ഉദ്യോഗസ്ഥന് രാജേഷ്—കുമാര്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോ. ബി സുരേഷ് സംസാരിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT