ജഡ്ജിയുടെ മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍
BY kasim kzm16 Oct 2018 3:57 AM GMT
kasim kzm16 Oct 2018 3:57 AM GMT
ഗുഡ്ഗാവ്: വെടിയേറ്റ ജഡ്ജിയുടെ മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍. അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ മകന് 18കാരനായ ദ്രുവിനും ഭാര്യ റിതുവിനു നേര്‍ക്ക് ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിയുതിര്‍ക്കുകയായിരുന്നു.
മേദാന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ റിതു ഞായറാഴ്ച മരണപ്പെട്ടിരുന്നു. അതേ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ദ്രുവിന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. ദ്രുവിന് മസ്തിഷ്ക മരണം സംഭവിച്ചതായി മേദാന്ദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മേദാന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ റിതു ഞായറാഴ്ച മരണപ്പെട്ടിരുന്നു. അതേ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ദ്രുവിന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. ദ്രുവിന് മസ്തിഷ്ക മരണം സംഭവിച്ചതായി മേദാന്ദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMT