'കേന്ദ്രമന്ത്രിയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം'
BY midhuna mi.ptk11 Jan 2018 9:00 AM GMT
X
midhuna mi.ptk11 Jan 2018 9:00 AM GMT
ന്യൂഡല്‍ഹി:കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് കാണിച്ച് ബീഹാറില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങിനെ കാണാനില്ലെന്ന് കാണിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നവാദയിലെ രാജൗലിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദിയിലാണ് പോസ്റ്ററുകളുള്ളത്. 'കേന്ദ്രമന്ത്രിയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം' എന്നാണ് പോസ്റ്ററില്‍ പറയുന്നത്.
ബീഹാറിലെ നവാദ ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം പിയായ ഗിരിരാജ് സിങ്, മോദി മന്ത്രിസഭയില്‍ ചെറുകിട-ഇടത്തരം വ്യവസായവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയാണ്
മന്ത്രിയുടെ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങള്‍ പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. മണ്ഡലത്തിന്റെ വികസനത്തിനായി മൂന്നരവര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും പ്രാദേശിക വികസനഫണ്ടില്‍നിന്ന് മന്ത്രി പണം ചെലവഴിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
അതേസമയം, ഗിരിരാജ് സിങിനോടുള്ള വൈരാഗ്യമാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് ബിജെപി പറഞ്ഞു.
ബീഹാറിലെ നവാദ ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം പിയായ ഗിരിരാജ് സിങ്, മോദി മന്ത്രിസഭയില്‍ ചെറുകിട-ഇടത്തരം വ്യവസായവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയാണ്
മന്ത്രിയുടെ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങള്‍ പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. മണ്ഡലത്തിന്റെ വികസനത്തിനായി മൂന്നരവര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും പ്രാദേശിക വികസനഫണ്ടില്‍നിന്ന് മന്ത്രി പണം ചെലവഴിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
അതേസമയം, ഗിരിരാജ് സിങിനോടുള്ള വൈരാഗ്യമാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് ബിജെപി പറഞ്ഞു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT