ഉനയിലെ ഇരകളടക്കം 450 ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചു
BY ajay G.A.G29 April 2018 5:09 PM GMT
X
ajay G.A.G29 April 2018 5:09 PM GMT
അഹമ്മദ്: 2016ല്‍ ഗുജറാത്തിലെ ഉന തെഹ്സിലില്‍ ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ദലിത് കുടുംബത്തിലെ നാലംഗങ്ങളടക്കം 450 ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചു. മോട്ട സമാധിയാല ഗ്രാമത്തിലായിരുന്നു ചടങ്ങ്.
ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ഉനയില്‍ ഗോരക്ഷാ അക്രമികളുടെ പീഡനത്തിനിരയായ ബാലുഭായി സര്‍വയ്യ, അദ്ദേഹത്തിന്റെ മക്കളായ രമേശ്, വഷ്റം, ബാലുഭായിയുടെ ഭാര്യ കന്‍വര്‍ സര്‍വയ്യ എന്നിവര്‍ ഇന്നലെ ബുദ്ധമതം സ്വീകരിച്ചവരില്‍പ്പെടുന്നു. ബുദ്ധപൂര്‍ണിമ (ബുദ്ധന്റെ ജന്മദിനം)യുടെ തലേദിവസമാണ് ഇവര്‍ ബുദ്ധമതം സ്വീകരിച്ചത്. 2016ല്‍ ഇവരൊപ്പം മര്‍ദ്ദനം ഏറ്റുവാങ്ങിയ ദേവ്ജിഭായി ബാബറിയയ് ക് അനാരോഗ്യം മൂലം ചടങ്ങിനെത്താനായില്ല.
2016ല്‍ ഏഴു ദലിതുകളെയാണ് ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഹിന്ദുക്കള്‍ വിവേചനം കാണിക്കുന്നതിനാലാണ് തങ്ങള്‍ മതംമാറിയതെന്ന് രമേശ് സര്‍വയ്യ പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT