<?xml version="1.0" encoding="utf-8"?><rss version="2.0"><channel><title>Thejas Daily</title><description>Thejas Daily</description><link>http://www.thejasnews.com</link><lastBuildDate>23 May 2013 13:51:36 GMT</lastBuildDate><image><url>http://www.thejasnews.com/img/logo.gif</url><title>Thejas Daily</title><link>http://www.thejasnews.com</link><description>Thejas Daily </description></image><item> <title> വര്‍ഗീയതയുടെ ഉറവിടമേത്‌?</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304118134201272</link><description>  മതമൗലികവാദത്തിഌം മതഭ്രാന്തിഌം വര്‍ഗീയതയ്‌ക്കും പല കാര്യങ്ങളിലും സമാനതയുണ്‌ട്‌. അന്യരോടുള്ള ശത്രുതാമനോഭാവമാണ്‌ അവയെ പരസ്‌പരം ബന്ധിപ്പിക്കുന്ന കണ്ണി. ഈ ശത്രുത വളരെ സജീവമാവാം, നിഷ്‌ക്രിയമാവാം, നിഷ്‌ക്രിയമായ ശത്രുത അഭികാമ്യമല്ലെങ്കില്‍പ്പോലും സ്വയം രൗദ്രതയോടെ വെളിപ്പെടുന്നില്ല. ഏതായാലും സജീവമായ ശത്രുത പലപ്പോഴും ഹിംസാത്മകമാണ്‌. സജീവശത്രുതയ്‌ക്ക്‌ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ആവശ്യമാണ്‌. ഈ സമ്മര്‍ദ്ദം പലപ്പോഴും വരുന്നത്‌ രാഷ്ട്രീയവും മതപരവുമായ ലക്ഷ്യങ്ങളില്‍ നിന്നാണ്‌.</description><category>azhchavattom</category><pubDate>Sat, 18 May 2013 19:12:07 +0000</pubDate></item><item> <title> കരിനിയമം</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304118134203723</link><description>  നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു വന്നവരും ഭിന്ന ഭാഷക്കാരുമാണെങ്കിലും ഒരേതൂവല്‍ പക്ഷികളാണ്‌ സൈനികര്‍. കവിടിക്കിണ്ണത്തില്‍ ഒരേ തരത്തിലുള്ള അന്നം വിളമ്പിക്കിട്ടുന്ന പടനിലത്തിന്റെ സന്തതികള്‍.</description><category>azhchavattom</category><pubDate>Sat, 18 May 2013 19:12:07 +0000</pubDate></item><item> <title> വലയ്‌ക്കകത്തെ പക്ഷികള്‍ /ഹൃദയ തേജസ്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304118134159396</link><description>  ഒരാള്‍ ഏതാഌം പറവകളെ വേട്ടയാടി. പറവകളെ അയാള്‍ ഒരു വലയുടെ കീഴിലാക്കി. സ്വാതന്ത്യ്രം നഷ്ടപ്പെട്ട പറവകള്‍ പറഞ്ഞു: &quot;&quot;വേട്ടക്കാരന്‍ തരുന്ന ആഹാരം കഴിച്ചും വെള്ളം കുടിച്ചും നമുക്കു നമ്മുടെ ശരീരം ശക്തിപ്പെടുത്താം. അങ്ങനെ നാം ഒരിക്കല്‍ ശക്തരാവും. അന്നു വലയുടെ കണ്ണികള്‍ പൊട്ടിച്ച്‌ നമുക്ക്‌ സ്വാതന്ത്യ്രത്തിലേക്കു പറന്നുയരാം. പക്ഷേ, ഒരു പറവ വിയോജിപ്പ്‌ പ്രകടിപ്പിച്ചു</description><category>azhchavattom</category><pubDate>Sat, 18 May 2013 19:12:07 +0000</pubDate></item><item> <title> മുള മൂളും ഈണം</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=20130411814081023</link><description>  തിരുവനന്തപുരത്ത്‌ ഒരു പരസ്യക്കമ്പനി നടത്തുകയായിരുന്നു ഉണ്ണികൃഷ്‌ണന്‍. കൂടെ കുറച്ചു ചിത്രം വരയും മേമ്പൊടിക്ക്‌ ശില്‍പ്പകലയും. ഇടയ്‌ക്ക്‌ ദുബൈയിലേക്കു പോവാഌള്ള ഒരു ചാന്‍സ്‌ കിട്ടി. സി.എന്‍.സി. പ്രാഗ്രാമറായിട്ട്‌. ജീവിക്കണമല്ലോ. എല്ലാ ചെറുപ്പക്കാരെയും പോലെ അവിടേക്ക്‌ വിമാനം കയറി.</description><category>azhchavattom</category><pubDate>Sat, 18 May 2013 19:12:07 +0000</pubDate></item><item> <title> അവസാനത്തെ അഞ്ചു മിനിറ്റ്‌ /ഓര്‍മ</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304118134207830</link><description>  2013മെയ്‌ 10, വെള്ളിയാഴ്‌ച. ആലപ്പുഴ പഴവങ്ങാടി കാര്‍മല്‍ ഹാള്‍. ഫെറോനാ വര്‍ഷാചരണ സമിതി സംഘടിപ്പിച്ച തച്ചില്‍ മാത്തു തരകന്‍ അഌസ്‌മരണ സെമിനാറില്‍ മൂന്നു മണിക്ക്‌ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു ഡോ. എം. എസ്‌. ജയപ്രകാശ്‌.</description><category>azhchavattom</category><pubDate>Sat, 18 May 2013 19:12:07 +0000</pubDate></item><item> <title> ഒറ്റയാള്‍ വഴികളിലൂടെ /വായന</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=20130411813420646</link><description>  മലയാള സാഹിത്യചരിത്രത്തിലെ അവിസ്‌മരണീയമായ ഏടാണ്‌ കെ. സരസ്വതിയമ്മയുടെ സാഹിത്യരചനകള്‍. 1983ല്‍ സീതാഭവനം എന്ന കഥയോടെ സാഹിത്യരംഗത്തേക്കു കടന്നുവന്ന സരസ്വതിയമ്മ നൂറോളം കഥകളും ഒരു നോവലും ഒരു നാടകവും അരഡസന്‍ ലേഖനങ്ങളും എഴുതിയിട്ടുണ്‌ട്‌. എങ്കിലും 1958ല്‍ ഉമ്മ എന്ന കഥയ്‌ക്കുശേഷം നീണ്‌ട 17 കൊല്ലങ്ങള്‍ അവര്‍ എഴുത്തില്‍നിന്നും വിട്ടുനിന്നു.</description><category>azhchavattom</category><pubDate>Sat, 18 May 2013 19:12:07 +0000</pubDate></item></channel></rss>