സ്‌കോട്ട്‌ലന്‍ഡ് ഹിതപരിശോധന: രണ്ടര വര്‍ഷം വേണ്ടി വന്നേക്കും

എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്‍ഡിന്റെ രണ്ടാമത് സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്ക് രണ്ടര വര്‍ഷത്തോളം സമയം വേണ്ടിവരും. ബ്രിട്ടന്‍ ഇയുവില്‍നിന്നു പുറത്തുപോവാന്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന സ്‌കോട്ട്‌ലന്‍ഡിന്റെ ആവശ്യമാണ് നീക്കത്തിനു പിന്നില്‍. സ്‌കോട്ട്‌ലന്‍ഡ് മുന്‍ നേതാവും ബ്രിട്ടിഷ് പാര്‍ലമെന്റിലെ ഇപ്പോഴത്തെ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി നേതാവുമായ അലെക്‌സ് സാല്‍മണ്ടാണ് ഇക്കാര്യം അറിയിച്ചത്.
Next Story

RELATED STORIES

Share it