സ്വാമി ശാശ്വതികാനന്ദയുടെ മരണം കൊലപാതകം
BY TK tk10 Oct 2015 5:22 AM GMT
TK tk10 Oct 2015 5:22 AM GMT
തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ മരണം കൊലപാതകമെന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിനു പിന്നില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്നു ബിജു രമേശ് ആരോപിച്ചു.
പ്രവീണ്‍ വധക്കേസില്‍ കൂട്ടുപ്രതിയായ പ്രിയനാണ് സ്വാമിയെ കൊലപ്പെടുത്തിയത്. കൊലപാതകം വെള്ളാപ്പള്ളിക്കുവേണ്ടിയാണെന്നു പ്രിയന് തന്നോടു ഫോണില്‍ പറഞ്ഞിട്ടുണ്ട്. പ്രിയന് ജയിലില്‍വച്ച് ഇക്കാര്യത്തില്‍ കുറ്റസമ്മതവും നടത്തിയിരുന്നു.
വെള്ളാപ്പള്ളി നടേശന് ദുബയില്വച്ചാണ് സ്വാമിയുമായി തെറ്റിയത്. തുടര്‍ന്ന് ദുബയില്വച്ചു തുഷാര്‍ ശാശ്വതികാനന്ദയെ കൈയേറ്റം ചെയ്തു. അന്നു രാത്രി തന്നെ സ്വാമി ഡല്‍ഹിയിലേക്കു മടങ്ങി. തൊട്ടടുത്ത ദിവസമാണ് സ്വാമി അദൈ്വതാശ്രമത്തിലേക്കു പോയതെന്നും ബിജു പറഞ്ഞു. കൊലപാതകത്തിനു ശേഷം സ്വാമിയുടെ സംസ്കാരം നടക്കുന്നതിനുമുമ്പ് വെള്ളാപ്പള്ളി നടേശന് സ്വാമി താമസിക്കുന്ന മുട്ടടയിലെ വീട്ടില്‍ വരുകയും മുറിയിലെ അലമാര തുറന്ന് അവിടെയുള്ള രേഖകള്‍ മുഴുവന്‍ കൊണ്ടുപോവുകയും ചെയ്തു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ. എം എന്‍ സോമന് ഇടപെട്ട് റിപോര്‍ട്ട് മുങ്ങിമരണമാക്കി അട്ടിമറിക്കുകയായിരുന്നു. ഇതിനു പ്രത്യുപകാരമായിട്ടാണ് സോമനെ എസ്.എന്‍.ഡി.പി. പ്രസിഡന്റാക്കിയത്. 2007 മുതല്‍ സോമന് എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രസിഡന്റാണ്. വെള്ളാപ്പള്ളിക്കെതിരേ സംസാരിക്കാന്‍ സ്വാമിമാര്‍ക്ക് ഭയമാണെന്നും ബിജു രമേശ് പറഞ്ഞു. 2002 ജൂലൈയിലാണ് സ്വാമി ശാശ്വതികാനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
പ്രവീണ്‍ വധക്കേസില്‍ കൂട്ടുപ്രതിയായ പ്രിയനാണ് സ്വാമിയെ കൊലപ്പെടുത്തിയത്. കൊലപാതകം വെള്ളാപ്പള്ളിക്കുവേണ്ടിയാണെന്നു പ്രിയന് തന്നോടു ഫോണില്‍ പറഞ്ഞിട്ടുണ്ട്. പ്രിയന് ജയിലില്‍വച്ച് ഇക്കാര്യത്തില്‍ കുറ്റസമ്മതവും നടത്തിയിരുന്നു.
വെള്ളാപ്പള്ളി നടേശന് ദുബയില്വച്ചാണ് സ്വാമിയുമായി തെറ്റിയത്. തുടര്‍ന്ന് ദുബയില്വച്ചു തുഷാര്‍ ശാശ്വതികാനന്ദയെ കൈയേറ്റം ചെയ്തു. അന്നു രാത്രി തന്നെ സ്വാമി ഡല്‍ഹിയിലേക്കു മടങ്ങി. തൊട്ടടുത്ത ദിവസമാണ് സ്വാമി അദൈ്വതാശ്രമത്തിലേക്കു പോയതെന്നും ബിജു പറഞ്ഞു. കൊലപാതകത്തിനു ശേഷം സ്വാമിയുടെ സംസ്കാരം നടക്കുന്നതിനുമുമ്പ് വെള്ളാപ്പള്ളി നടേശന് സ്വാമി താമസിക്കുന്ന മുട്ടടയിലെ വീട്ടില്‍ വരുകയും മുറിയിലെ അലമാര തുറന്ന് അവിടെയുള്ള രേഖകള്‍ മുഴുവന്‍ കൊണ്ടുപോവുകയും ചെയ്തു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ. എം എന്‍ സോമന് ഇടപെട്ട് റിപോര്‍ട്ട് മുങ്ങിമരണമാക്കി അട്ടിമറിക്കുകയായിരുന്നു. ഇതിനു പ്രത്യുപകാരമായിട്ടാണ് സോമനെ എസ്.എന്‍.ഡി.പി. പ്രസിഡന്റാക്കിയത്. 2007 മുതല്‍ സോമന് എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രസിഡന്റാണ്. വെള്ളാപ്പള്ളിക്കെതിരേ സംസാരിക്കാന്‍ സ്വാമിമാര്‍ക്ക് ഭയമാണെന്നും ബിജു രമേശ് പറഞ്ഞു. 2002 ജൂലൈയിലാണ് സ്വാമി ശാശ്വതികാനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT