യുഎസ് തിരഞ്ഞെടുപ്പ്: ഒറെഗോണ്‍ പ്രൈമറിയില്‍ സാന്‍ഡേഴ്സ്; കെന്റകിയില്‍ ഹിലരി
BY Sumeera SMR19 May 2016 3:34 AM GMT
Sumeera SMR19 May 2016 3:34 AM GMT
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒറെഗോണ്‍ പ്രൈമറിയില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ബെര്‍ണി സാന്ഡേര്സിനു വിജയം. അതേസമയം കെന്റകി സംസ്ഥാനത്തേക്കു നടന്ന പ്രൈമറിയില്‍ ഹിലരി വിജയിച്ചു.
ഒറെഗോണില്‍ സാന്റേഴ്സ് 53 ശതമാനവും ഹിലരി 47 ശതമാനവും വോട്ടുകള്‍ നേടി. ശക്തമായ മല്‍സരം നടന്ന കെന്റകിയില്‍ നേരിയ ശതമാനം വോട്ടുകളുടെ വ്യത്യാസത്തിനാണ് ഹിലരി മുന്നിലെത്തിയത്. ഹിലരി 46.7 ശതമാനം വോട്ടുനേടിയപ്പോള്‍ സാന്‍ഡേഴ്സിന് 46.3 ശതമാനം വോട്ടു ലഭിച്ചു.
ഇതുവരെയുള്ള പ്രൈമറികളുടെയും കോക്കസുകളുടെയും ഫലമനുസരിച്ച് സാന്‍ഡേഴ്സിനെ അപേക്ഷിച്ച് ഹിലരിയാണ് പാര്‍ട്ടിയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ഒറെഗോണില്‍ സാന്റേഴ്സ് 53 ശതമാനവും ഹിലരി 47 ശതമാനവും വോട്ടുകള്‍ നേടി. ശക്തമായ മല്‍സരം നടന്ന കെന്റകിയില്‍ നേരിയ ശതമാനം വോട്ടുകളുടെ വ്യത്യാസത്തിനാണ് ഹിലരി മുന്നിലെത്തിയത്. ഹിലരി 46.7 ശതമാനം വോട്ടുനേടിയപ്പോള്‍ സാന്‍ഡേഴ്സിന് 46.3 ശതമാനം വോട്ടു ലഭിച്ചു.
ഇതുവരെയുള്ള പ്രൈമറികളുടെയും കോക്കസുകളുടെയും ഫലമനുസരിച്ച് സാന്‍ഡേഴ്സിനെ അപേക്ഷിച്ച് ഹിലരിയാണ് പാര്‍ട്ടിയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT