മോദിയുടെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം കംപ്യൂട്ടര്‍ അച്ചടി വന്നതെങ്ങനെ: എഎപി
BY midhuna mi.ptk12 May 2016 4:28 AM GMT
X
midhuna mi.ptk12 May 2016 4:28 AM GMT
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഡല്‍ഹി സര്‍വകലാശാല വെളിപ്പെടുത്തിയതിനു പിന്നാലെ പുതിയ ആരോപണവുമായി ആം ആദ്മി രംഗത്ത്. 1978 ല്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ ഉണ്ടായിരുന്നോ എന്നും അതേ വര്‍ഷം ബിരുദം നേടിയ മറ്റ് വ്യക്തികളുടെ സര്‍ട്ടിഫിക്കറ്റില്‍ കൈകൊണ്ട് എഴുതിയപ്പോള്‍ മോദിയ്ക്ക് മാത്രം എങ്ങനെ കംപ്യൂട്ടര്‍ അച്ചടിയായെന്നും എ എ പി നേതാവ് അശുതോഷ് ചോദിച്ചു.
മോദിക്കെതിരെ സംസാരിച്ചു എന്ന കാരണത്താല്‍ സ്ഥലം മാറ്റപ്പെടുകയും പദവിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയും അശുതോഷ് വായിച്ചു.
മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആംആദ്മി പാര്‍ട്ടി സംശയമുന്നയിച്ചതിനെതുടര്ന്ന് അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി നേതാക്കള്‍ പരസ്യപ്പെടുത്തിയിരുന്നു. സര്‍വകലാശാലയും ഇത് ശരിവച്ചതിന് പിന്നാലെയാണ് ആംആദ്മി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT