മുഖ്യമന്ത്രിയും എജിയും കൂടിക്കാഴ്ച നടത്തി
BY Sumeera SMR31 Oct 2015 2:25 AM GMT
Sumeera SMR31 Oct 2015 2:25 AM GMT
കൊച്ചി: ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെ എം മാണിക്കെതിരേ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഡ്വക്കറ്റ് ജനറലും കൂടിക്കാഴ്ച നടത്തി. ആലുവ പാലസിലെ അടച്ചിട്ട മുറിയില്‍ ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്ച. കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കണോ റിവ്യൂ ഹരജി നല്‍കണോ എന്നതു സംബന്ധിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച നടത്തിയത്.
സര്‍ക്കാരും മന്ത്രിയും നേരിട്ട് അപ്പീല്‍ നല്കുന്നതിനു പകരം വിജിലന്‍സ് വകുപ്പ് നല്കട്ടെയെന്ന ധാരണയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. സര്‍ക്കാര്‍ അപ്പീല്‍ നല്കിയാല് ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എജി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. രാവിലെ 8 ന് ആരംഭിച്ച കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു.
സര്‍ക്കാരും മന്ത്രിയും നേരിട്ട് അപ്പീല്‍ നല്കുന്നതിനു പകരം വിജിലന്‍സ് വകുപ്പ് നല്കട്ടെയെന്ന ധാരണയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. സര്‍ക്കാര്‍ അപ്പീല്‍ നല്കിയാല് ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എജി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. രാവിലെ 8 ന് ആരംഭിച്ച കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT