ബാബരി മസ്ജിദ്: നരസിംഹ റാവുവിന്റെ നിലപാടുകളെ താന്‍ വിമര്‍ശിച്ചിരുന്നുവെന്ന് തരുണ്‍ ഗൊഗോയ്
BY sdq Kappan14 May 2016 10:03 AM GMT
X
sdq Kappan14 May 2016 10:03 AM GMT
[related] 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് അത് കൈകാര്യം ചെയ്ത അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന്റെ നടപടിയെ വിമര്‍ശിച്ച് താന്‍ അദ്ദേഹത്തിന് കത്തെഴുതിയിരുന്നുവെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. എന്നാല്‍, തന്റെ കത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ബാബരി വിഷയം കൈകാര്യം ചെയ്യുന്നതില്‍ റാവു പരാജയപ്പെട്ടു. ബാബരി തകര്‍ച്ച ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റുമെന്ന് താന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് റാവു മന്ത്രിസഭയില്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയ് പറഞ്ഞു. തരുണ്‍ ഗൊഗോയ് എഴുതിയ ടേണ്‍അറൗണ്ട്: ലീഡിങ് അസം ഫ്രം ദ ഫ്രണ്ട് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ച സംഭവിക്കാന്‍ പാടില്ലെന്ന് താന്‍ റാവുവിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം എഴുതുന്നുണ്ട്.
Next Story
RELATED STORIES
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMT