ബംഗാള്‍: നാലാംഘട്ടത്തില്‍ 78.05 % പോളിങ്
BY Sumeera SMR26 April 2016 3:02 AM GMT
Sumeera SMR26 April 2016 3:02 AM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് നടന്ന 49 സീറ്റുകളിലേക്ക് രേഖപ്പെടുത്തിയത് 78.05 ശതമാനം പോളിങ്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ 33 മണ്ഡലങ്ങളിലും ഹൗറയിലെ 16 സീറ്റുകളിലും നടന്ന വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. 180 പേരെ അറസ്റ്റ് ചെയ്തെന്ന് പോലിസ് അറിയിച്ചു. സംസ്ഥാന ധനമന്ത്രി അമിത് മിത്ര, ജയിലില്‍നിന്നു ജനവിധി തേടുന്ന തൃണമൂല്‍ നേതാവ് മദന്‍ മിത്ര, സിപിഎമ്മിന്റെ മനാസ് മുഖര്‍ജി, ടൂറിസം മന്ത്രി ബ്രാട്യ ബസു എന്നിവര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ഇന്നലെയായിരുന്നു വോട്ടെടുപ്പ്. ഭരിക്കാന്‍ മതിയായ ഭൂരിപക്ഷം ലഭിച്ചെന്ന് തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി അവകാശപ്പെട്ടു. ഫലം വരുമ്പോള്‍ തന്റെ പ്രഖ്യാപനം ശരിയാണെന്നു ബോധ്യമാവുമെന്നും അവര്‍ പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT