താത്താര് നാടുകടത്തലിനെ വംശഹത്യയായി അംഗീകരിക്കണമെന്ന് ഉക്രെയ്ന്
BY Sumeera SMR12 May 2016 4:54 AM GMT
Sumeera SMR12 May 2016 4:54 AM GMT
കിയോവ്: 1944ല്‍ റഷ്യ ക്രൈമിയന്‍ താത്താറുകളെ നാടുകടത്തിയതിനെ വംശഹത്യയായി അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഉക്രെയ്ന് പാര്‍ലമെന്റ്.
താത്താറുകള്ക്കെതിരേ റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കണമെന്നും പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താത്താര് നാടുകടത്തലിന്റെ ഇരകള്‍ക്കായി മെയ് 18ന് നടത്തുന്ന പരിപാടികളില്‍ സഹകരിക്കാനും ഉെക്രയ്ന് ആവശ്യപ്പെട്ടു. 1944 മെയ് 18ന് സോവിയറ്റ് റഷ്യ ക്രൈമിയന്‍ താത്താറുകളെ ക്രൈമിയയില്‍ നിന്നു പരിപൂര്‍ണമായി നാടുകടത്തുകയും ഇതിന്റെ ഫലമായി 46 ശതമാനം താത്താറുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
താത്താറുകള്ക്കെതിരേ റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കണമെന്നും പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താത്താര് നാടുകടത്തലിന്റെ ഇരകള്‍ക്കായി മെയ് 18ന് നടത്തുന്ന പരിപാടികളില്‍ സഹകരിക്കാനും ഉെക്രയ്ന് ആവശ്യപ്പെട്ടു. 1944 മെയ് 18ന് സോവിയറ്റ് റഷ്യ ക്രൈമിയന്‍ താത്താറുകളെ ക്രൈമിയയില്‍ നിന്നു പരിപൂര്‍ണമായി നാടുകടത്തുകയും ഇതിന്റെ ഫലമായി 46 ശതമാനം താത്താറുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT