തമിഴ്നാട്ടില്‍ ലിംഗനിര്‍ണയ കേന്ദ്രം അടച്ചുപൂട്ടി
BY Sumeera SMR19 Feb 2016 8:08 PM GMT
Sumeera SMR19 Feb 2016 8:08 PM GMT
സേലം: തമിഴ്നാട്ടില്‍ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിവന്ന സ്കാന്‍ സെന്റര്‍ കേന്ദ്രസംഘം അടച്ചുപൂട്ടി. അരൂരിനടുത്ത് ഡോ. ദമയന്തിയുടെ ഉടമസ്ഥതയിലുള്ള ശരവണ സ്കാന്‍ സെന്ററിനെതിരേയാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവിടെ അതീവ രഹസ്യമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയിരുന്നു. കേന്ദ്രം നിയോഗിച്ച ഡോ. സുബ്രത റോയിയും സംഘവുമാണ് പരിശോധന നടത്തിയത്. ലിംഗനിര്‍ണയ ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തതായി ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. സുബ്ബലക്ഷ്മി പറഞ്ഞു. 2014ല്‍ കോടതി നിര്‍ദേശപ്രകാരം ഈ ക്ലിനിക് അടച്ചുപൂട്ടിയിരുന്നു.
Next Story
RELATED STORIES
കെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMT