ജൂനിയര്‍ ഫ്രന്റ്സ് മാര്‍ച്ച് നടത്തി
BY swapna en8 May 2016 3:40 AM GMT
swapna en8 May 2016 3:40 AM GMT
പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് ജൂനിയര്‍ ഫ്രന്റ്സിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിലേക്കും ജിഷ കൊല്ലപ്പെട്ടത് പെരുമ്പാവൂര്‍ എംഎല്‍എ സാജുപോളിന്റെ അനാസ്ഥ മൂലമാണെന്നുമാരോപിച്ച് എംഎല്‍എയുടെ ഓഫിസിലേക്ക് എബിവിപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി.
എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പേര്‍ക്കു പരിക്കേറ്റു. ജൂനിയര്‍ ഫ്രന്റ്സ് മാര്‍ച്ച് എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഉസാമ ബിന്‍ അലി, മുഹ്സിന്, അഹമ്മദ് യാസിന്, അയിഷ, നിദ നേതൃത്വം നല്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് എബിവിപി പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫിസിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചത്.
രോഷാകുലരായ നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രി കുറുപ്പുപടി പോലിസ് സ്റ്റേഷനു മുന്നില്‍ വച്ച് പോലിസ് വാഹനത്തിനു നേരെ കല്ലേറു നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ 11 വരെ കുറുപ്പംപടി സ്റ്റേഷനില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നിരുന്നു.
പ്രതിയെ കുറുപ്പംപടി സ്റ്റേഷനില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്നു വന്‍ജനാവലി സ്റ്റേഷനില്‍ മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് പ്രതിയെ തങ്ങള്‍ക്കു വിട്ടുനല്കണമെന്നാവശ്യപ്പെട്ട് പോലിസുമായി വാക്കേറ്റം നടത്തി. എന്നാല്‍, അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായിരുന്നു യോഗം നടന്നത്. തുടര്‍ന്നായിരുന്നു യോഗത്തിനു ശേഷം തിരികെ പോവുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞത്.
എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പേര്‍ക്കു പരിക്കേറ്റു. ജൂനിയര്‍ ഫ്രന്റ്സ് മാര്‍ച്ച് എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഉസാമ ബിന്‍ അലി, മുഹ്സിന്, അഹമ്മദ് യാസിന്, അയിഷ, നിദ നേതൃത്വം നല്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് എബിവിപി പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫിസിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചത്.
രോഷാകുലരായ നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രി കുറുപ്പുപടി പോലിസ് സ്റ്റേഷനു മുന്നില്‍ വച്ച് പോലിസ് വാഹനത്തിനു നേരെ കല്ലേറു നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ 11 വരെ കുറുപ്പംപടി സ്റ്റേഷനില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നിരുന്നു.
പ്രതിയെ കുറുപ്പംപടി സ്റ്റേഷനില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്നു വന്‍ജനാവലി സ്റ്റേഷനില്‍ മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് പ്രതിയെ തങ്ങള്‍ക്കു വിട്ടുനല്കണമെന്നാവശ്യപ്പെട്ട് പോലിസുമായി വാക്കേറ്റം നടത്തി. എന്നാല്‍, അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായിരുന്നു യോഗം നടന്നത്. തുടര്‍ന്നായിരുന്നു യോഗത്തിനു ശേഷം തിരികെ പോവുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞത്.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT